Popular Posts

“6 common diet anxieties” A Yahoo Story and A Response.

Yahoo.com in its version today (Feb 3rd 2010) published a health related write-up @ in.news.yahoo.com under the title “6 common diet anxieties”

As a common reader I found out some anomalies and I post that here in this blog: (It’s already posted in the buzz page of Yahoo***

THE STORY @YAHOO:

Eating habits that you suspect may not be right but still carry on with anyway.

1. Can I drink diet soda every day?

A can or two isn't likely to hurt you. There's no credible evidence that the artificial sweeteners and chemicals in these cause cancer. But diet soda is not a health drink, although it saves you calories. One soda a day-regular or diet-increases your risk of obesity and type 2 diabetes. Go for fruit juice or skimmed milk. Or sip water through the day, with a squirt of lemon added for variety.

2. Are chicken eggs good or bad for cholesterol?

If you are healthy, the recommended dietary cholesterol limit is about 300 mg a day (200 mg if you have heart disease, diabetes or high blood cholesterol). One large egg has about 213 mg of cholesterol-all in the yolk. So it's perfectly fine if you eat an egg on a given day and limit other sources of cholesterol for the rest of the day. If you like eggs but don't want the extra cholesterol, use only the whites. They contain no cholesterol.

3. Is coffee good or bad for me?

Coffee doesn't seem to hurt and actually may help. No, it doesn't raise cancer or heart attack risk if consumed in moderation (no more than two cups a day). Four to seven cups a day, however, can cause restlessness, anxiety, irritability, sleeplessness and headaches. Coffee is believed to protect against Parkinson's disease, type 2 diabetes and liver cancer.

4. Is microwaving food in plastic containers harmful?

Although stories have circulated for years that microwaving plastic food containers or wraps causes them to release cancer-causing dioxins, this isn't thought to be true. Still, it's important to follow general safety guidelines: use containers or wraps labelled as "microwave-safe"; don't use carryout tubs, or paper or plastic grocery bags.

5. Does drinking water during or after a meal disturb digestion?

No. Water doesn't dilute the digestive juices or interfere with digestion. In fact, drinking water during or after a meal can actually improve digestion. It helps break down the food in your stomach and keeps your digestive system on track.

6. How long can I safely keep leftovers in the fridge?

Eat refrigerated leftovers within four days to reduce the risk of food poisoning. For food safety, never allow perishable foods (meat, poultry, fish, dairy products and eggs) to sit more than two hours at room temperature. Your goal should be to minimise the time a food item is in the 'danger zone'(between 4 deg C and 60 deg C) when bacteria can multiply. Before eating leftovers, reheat them thoroughly. Cover foods with a lid or a microwave-safe plastic wrap to hold in moisture and provide safe, even heating. END

*** Read more @ http://in.buzz.yahoo.com/article/1:yahoo_india_n449:3e191d148943702b10e4d51594bf8d1b/6-common-diet-anxieties

My Response:


Tips number three and five are totally confusing, and I refute. I think even today doctors give a green signal for tea and a red flag for coffee.. to their patients, then how true this new found theory of coffee for cancer and diabetics?

And next is the drinking water in between meals, till yesterday it was the notion and advise even of doctors, 'drink water one or half hour before the meals, or drink after one hour of the meal'. But now here comes a totally different version, Its really confusing, is it a reliable write-up, Yahoo should check the credentials before publishing such health related matters. Other tips look like acceptable.

നമുക്ക് കര്‍ത്താവിനായി നല്ല ഫലം പുറപ്പെടുവിക്കാം. (ഒരു പ്രസംഗ സംഷേപം)

ക്രിസ്തു വിശ്വാസികള്‍ കര്‍ത്താവ് അവന്റെ തോട്ടത്തില്‍ നാട്ടിരിക്കുന നടുതലയായ മുന്തിരി വള്ളികള്ത്രേ. നമ്മില്‍ നിന്നും നല്ല ഫലം, അതും വളരെ ഫലം കായ്പ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു. സെക്കന്ദ്രാബാദ് ക്രിസ്ത്യന്‍ (ബ്രതെരെന്‍) അസ്സംബ്ലിയില്‍ ജനുവരി പതിനേഴു ഞായറാഴ്ച ആരാധനക്ക്‌ ശേഷം നടത്തിയ പ്രസംഗത്തില്‍ നിന്നും ചില പ്രസക്ത ഭാഗങ്ങള്‍.



സംഭവ ബഹുലമായ ഒരു വര്‍ഷം കൂടി നമ്മെ വിട്ടു കടന്നു പോയി . സുഖദുഃഖ സമ്മിശ്രമായ ദിനങ്ങള്‍ ആയിരുന്നു അവ എന്നതിനു ആര്‍ക്കും തന്നെ സംശയമില്ല. നാമിന്നായിരിക്കുന്ന അവസ്ഥ വളരെ കലുഷിതമായ ഒന്നത്രേ. നമുക്കറിയാം നമ്മുടെ സ്റ്റേറ്റ് തന്നെ കലുഷിതമായ ഒരു അവസ്ഥയിലായിരിക്കുകയാണ്. കഴിഞ്ഞ നാളുകള്‍ വരെ ഒരുമിച്ചു സമാധാനത്തിലും സന്തോഷത്തിലും വസിച്ചിരുന്നവര്‍ തെലുങ്കാന പ്രത്യേക രാഷ്ട്രം എന്ന സമരം മൂലം പല വിഭാ ഗങ്ങളായി ഭേദിക്കപ്പെട്ടിരിക്കുന്നു. ഇന്നലെ വരെ പരസ്പ്പരം സ്നേഹത്തിലും സന്തോഷത്തിലും സഹവഹിച്ചിരുന്നവര്‍ ഒരു തരം വിധ്വേഷ ത്തോട്‌ തമ്മില്‍ കാണുന്നു. സ്കൂളുകളിലും കോളേജുകളിലും ഇതിന്റെ പേരില്‍ കലഹവും വിധ്വേഷവും വര്‍ദ്ധിച്ചു വരുന്നു. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ഉപജീവനാര്‍ത്ഥം ഇവടെ കടന്നു വന്നിരിക്കുന്ന നമ്മിലും ഇപ്പോഴത്തെ ഈ അവസ്ഥ അല്‍പ്പം ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. എന്നാല്‍ നമുക്കിവിടെ ആശ്വസിക്കാന്‍ ധാരാളം വകകള്‍ ഉണ്ട് . നമ്മുടെ കര്‍ത്താവിന്റെ വരവ് ഏറ്റം സമീപമായിരിക്കുന്നു എന്നത്രേ ഇത്തരം സംഭവ വികാസങ്ങള്‍ നമ്മെ വിളിച്ചറിയിക്കുന്നത്.


അതെ നമ്മുടെ കര്‍ത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് ലോക സംഭവങ്ങള്‍ അനുദിനം നമ്മെ വിളിച്ചറിയിക്കുന്നു. നമുക്ക് കൂടുതല്‍ ജാഗരൂകരായിരിക്കാം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പ്രതികൂലങ്ങള്‍ നമുക്കീ വര്‍ഷത്തില്‍ പ്രതീക്ഷിക്കാം. എന്നാല്‍, നാം കലങ്ങേണ്ടതില്ല കാരണം "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് , ദൈവത്തില്‍ വിശ്വസിപ്പിന്‍ എന്നിലും വിശ്വസിപ്പിന്‍ എന്ന് പറഞ്ഞവന്‍ വാക്ക് മാറുകയില്ലല്ലോ, അവന്‍ എന്നും നമ്മോടു കൂടെ ഉണ്ടന്നത് തന്നെ എത്ര ആശ്വാസം തരുന്നു. തന്നെയുമല്ല അവന്‍ നമ്മെ ചേര്‍ക്കാന്‍ വീണ്ടും വരുന്നു എന്ന പ്രത്യാശയും നമുക്കവന്‍ നല്‍കിയിട്ടുണ്ടല്ലോ.

പുതുവര്‍ഷം എന്നത് ലോകജനങ്ങള്‍ക്കൊപ്പം നമുക്കും ഒരു കണക്കെടുപ്പിന്റെ ദിനങ്ങളാണല്ലോ. ലോക ജനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം തങ്ങള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളുടെ കണക്കെടുപ്പു നടത്തുന്നു, ചിലര്‍ക്ക് അത് അനുതാപത്ത്തിനും, ചില പുതിയ തീരുമാങ്ങള്‍ എടുക്കുന്നതിനുമുള്ള സമയം. പുതിയ തീരുമാങ്ങള്‍ എടുക്കുന്നെങ്കിലും പഴയത് പലതും പൂര്തീകരിക്കാനവാതെ അവശേഷിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസികളോടുള്ള ബന്ധത്തിലും വര്‍ഷാവസാ നത്തിലും അതിന്റെ ആരംഭത്തിലും ഒരു സ്റ്റോക്ക്‌ എടുക്കല്‍ പ്രക്രിയ നടക്കാറുണ്ട് , വിവിധ നിലകളില്‍ നാമത്‌ ചെയ്യുന്നു.

2009 ദൈവം നമുക്ക് എന്ത് ചെയ്തു? ദൈവത്തോടുള്ള എന്റെ അല്ലെങ്കില്‍ നമ്മുടെ നിലപാട് എന്തായിരുന്നു? ദൈവത്തിന്റെ നിലവാരത്തിനോട് അല്‍പ്പമെങ്കിലും നമുക്ക് എത്തുവാന്‍ കഴിഞ്ഞോ?
വിശ്വസ്തനും സ്നേഹവാനുമായ ദൈവത്തോട് വിശ്വസ്തത കാണിപ്പാന്‍ നമുക്ക് കഴിഞ്ഞോ?
എന്നെ ശ്രവിക്കുന്ന പലര്‍ക്കും അതിനു "കഴിഞ്ഞു" അല്ലെങ്കില്‍ "yes" എന്നുള്ള ഉത്തരം കൊടുപ്പാന്‍ കഴിഞ്ഞാല്‍ അതെത്ര അനുഗ്രഹിക്കപ്പെട്ട ജീവിതമായിരിക്കും. അങ്ങനെയുള്ള പ്രീയപ്പെട്ടവരെ ഓര്‍ത്തു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. അവര്‍ക്ക് ഇരട്ടി അനുഗ്രഹം ലഭിക്കും എന്നതിനു സംശയം വേണ്ട. കര്‍ത്താവ്‌ അതിനു തുടര്‍ന്നും അവരെ സഹായിക്കട്ടെ.

നാം ഓര്‍ത്തതുപോലെ, ദൈവത്തിനു നമ്മോടുള്ള വിശ്വസ്തത വാക്കുകളാല്‍ വര്‍ണ്ണിപ്പാന്‍ അസാധ്യമാത്രേ, അപ്രമേയവും അതിശയകരവുമത്രേ അവന്റെ വഴികള്‍. അത്രയും അത്ഭുതകരമായി അവന്‍ നമ്മെ അനുദിനവും നടത്തുന്നു. സങ്കീര്‍ത്തനം 68:19 ല്‍ നാമിങ്ങനെ വായിക്കുന്നു, "നാള്‍ തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന നമ്മുടെ കര്‍ത്താവ്‌ വാഴ്ത്തപ്പെടുമാറാകട്ടെ. ഇംഗ്ലീഷില്‍ ഇതു കുറേക്കൂടി വ്യക്തമാണ് "Blessed be the Lord who daily loadeth us with "benefits"... (KJV) നോക്കുക വല്ലപ്പോഴുമല്ല എന്നാല്‍ daily എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 'ഭാരങ്ങള്‍' എന്നയിടത്ത് "ബെനഫിറ്റ് " എന്ന വാക്കാണ്‌ ഇംഗ്ലീഷില്‍ ഉപയോഗിച്ചിരിക്കുന്നത്, ബെനെഫിറ്റ് എന്ന പദത്തിന്റെ അര്‍ഥം പരിശോധിച്ച്ചപ്പോള്‍ എനിക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞത്, ആനുകൂല്യം, ലാഭം, പ്രയോജനം, വേതനം,ബത്ത, ആദായം, നന്മ ചെയ്യുക, ഉപകരിക്കുക, അനുകൂലം ലഭിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളാണ് . അവിടെയെങ്ങും "ഭാരം" അല്ലെങ്കില്‍ "ഭാരങ്ങള്‍" എന്ന പദം കണ്ടില്ല. തുടര്‍ന്ന് "ഭാരം" എന്ന വാക്കിന്റെ അര്‍ത്ഥം മലയാളം ഡിക്ഷനറിയില്‍ കണ്ടത് ' ഘനം, ചുമട്, ഗുരുത, ചുമതല, എന്നും കഷ്ടത, ദുഖം, എന്നിങ്ങനെ രൂപക അര്‍ഥത്തിലും തിരുവച്ചനത്ത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നു കാണാന്‍ കഴിഞ്ഞു.

എന്തായാലും, ഇതേപ്പറ്റി ഞാന്‍ ചിന്തിച്ചപ്പോള്‍ ആദ്യം അല്‍പ്പം ചിന്താക്കുഴപ്പത്തില്‍ ആയെങ്കിലും പിന്നീട് ചിന്തിച്ചപ്പോള്‍ രണ്ടും ഒരര്‍ഥത്തില്‍ ശരിയാണല്ലോ, കാരണം നമ്മുടെ "ഭാരങ്ങള്‍ ചുമക്കുക" എന്നത് തന്നെ നമുക്ക് ലഭിക്കുന്ന ഒരു വലിയ "ബെനെഫിറ്റ് " ആണല്ലോ.

ഒരു പക്ഷേ, മൂലഭാഷയില്‍ "ബെനെഫിറ്റ്" എന്ന അര്‍ത്ഥം വരുന്നുണ്ടായിരിക്കാം, അതെന്തുമാകട്ടെ, നമുക്കിവിടെ പറയുവാനും മനസ്സിലാക്കുവാനും കഴിയുന്നത് നാള്‍ തോറും നമ്മുടെ ഭാരങ്ങള്‍ ചുമക്കുന്നവനും ഒപ്പം അനുഗ്രഹങ്ങളാല്‍ നമ്മെ നിറക്കുന്നവനുമാണ് നമ്മുടെ കര്‍ത്താവ്. ഈ ദൈവത്തിനു എത്ര മാത്രം നന്ദിയും സ്തുതിയും കരേറ്റിയാല്‍ മതിയാകും. സങ്കീര്‍ത്തനക്കാരനോട് ചേര്‍ന്ന് നമുക്കും പറയാം 'എന്നോട് ചേര്‍ന്ന് യെഹോവയെ മഹിമപ്പെടുത്തുവീന്‍ നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്‍ത്തുക. (സങ്കീ. 34:3).
അതു എത്ര നല്ലത്, അതത്രേ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും.

നമ്മുടെ സ്തുതി സ്തോത്രങ്ങള്‍ക്ക് അവന്‍ മാത്രം യോഗ്യന്‍. ലോകത്തില്‍ മറ്റാര്‍ക്കും ആ മഹിമ പിടിച്ചു പറ്റാന്‍ കഴിയുകയില്ല, അവന്‍ മാത്രം അതിനു യോഗ്യന്‍. അതാണല്ലോ നാം ആരാധനയ്ക്ക് കടന്നു വരുമ്പോള്‍ ചെയ്യുന്നതും ചെയ്യേണ്ടതും. സകല ആരാധനക്കും സ്തുതിക്കും അവന്‍ മാത്രം യോഗ്യന്‍, അങ്ങനെയുള്ള ഒരു ദൈവത്തെ, നമ്മുടെ സൃഷ്ടാവിനെ സ്തുതിക്കുക, ആരാധിക്കുക എന്നതത്രേ ഒരു വിശ്വാസിക്ക് ഈ ഭൂമിയുടെ പരപ്പില്‍ വെച്ച് ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ടമായ കാര്യവും. അതു മാത്രമത്രേ അവന്‍ മര്‍ത്യരില്‍ നിന്നും ആഗ്രഹിക്കുന്നതും. ഇവിടെ ഒരു നിബന്ധന ഉണ്ടെന്നു മാത്രം. ആരാധിക്കുന്നവര്‍ വിശുദ്ധിയില്‍ വേണം അവനെ ആരാധിക്കാന്‍, അതു നാം സ്വയം ശോധന ചെയ്യേണ്ട കാര്യമത്രേ. വളരെ ഗൌരവമായി ചിന്തിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരു പ്രവര്‍ത്തിയത്രെ അതു.

തന്റെ നിലവാരത്തിനൊപ്പം എത്താന്‍ കഴിഞ്ഞില്ലങ്കിലും അതിനുള്ള ഒരു ശ്രമമെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷം നമുക്ക് നടത്തുവാന്‍ കഴിഞ്ഞോ?

കര്‍ത്താവിനു വേണ്ടി ചില നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ നമുക്ക് കഴിഞ്ഞോ?

നമുക്ക് നമ്മെത്തന്നെ ഒന്ന് വിലയിരുത്താം.

നാം ഏതില്‍ നിന്നു വീണിരിക്കുന്നു?

നാം ഓരോരുത്തരും നമ്മുടെ സൃഷ്ടാവായ ആ വലിയ തോട്ടക്കാരന്റെ തോട്ടത്തിലെ മുന്തിരിവള്ളികളത്രേ!
തോട്ടക്കാരന്‍ നല്ല നടുതലയായത്രേ നമ്മെ നട്ടിരിക്കുന്നത് , നമുക്ക് അവനു വേണ്ടി ഫലം പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ?

യെശയ്യ പ്രവചനത്തില്‍ (5:1-7 വരെയുള്ള വാക്യങ്ങളില്‍ ഒരു തോട്ടക്കാരെന്റെയും താന്‍ നാട്ടു വളര്‍ത്തിയ മുന്തിരിവള്ളിയുടെയും ഒരു ദൃഷ്ടാന്തം കാണുന്നു, ഫലസമൃധമായ ഒരു കുന്നിന്മേല്‍ ആ തോട്ടക്കാരന് ഒരു തോട്ടം ഉണ്ടായിരുന്നു, താനെന്തു ചെയ്തു വാക്യം രണ്ടു , വന്യ മൃഗങ്ങളും മറ്റും കടന്നു വന്നു തോട്ടം നശിപ്പിക്കാതിരിപ്പാന്‍ ചുറ്റും വേലി കെട്ടി, അതിലെ കല്ലും മറ്റും പെ പെറുക്കിക്കളഞ്ഞു കൃഷിക്കുപയുക്തമാക്കി മാറ്റി അതില്‍ നല്ല വക മുന്തിരി തല നട്ടു. ഇംഗ്ലീഷില്‍ 'choicest vine' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് , ഏറ്റവും ശ്രേഷ്ടമായ മുന്തിരിത്തല എന്നര്‍ഥം. തുടര്‍ന്ന് കവര്‍ചക്കാരില്‍ നിന്നും തോട്ടം രക്ഷിക്കാന്‍ അതിന്റെ നടുവില്‍ ഒരു ഗോപുരവും പണിതു, ഒരു മുന്തിരി ചക്കും സ്ഥാപിച്ചു.

ഫലം പ്രതീക്ഷിച്ച് തോട്ടക്കാരന്‍ കാത്തിരുന്നു , പക്ഷെ കായ്ച്ചതോ കാട്ടു മുന്തിരിങ്ങ.

വലിയ പ്രതീക്ഷയോടെ എല്ലാവിധ ശുശ്രൂഷകളും ചെയ്തു ക്ഷമയോടെ കാത്തിരുന്നു വളര്‍ത്തിയെടുത്ത മുന്തിരിയില്‍ നിന്നും കായ്ച്ചതോ കാട്ടു മുന്തിരിങ്ങ. പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിപ്പോയി ക്ഷമയറ്റ ആ തോട്ടക്കാരന്‍ പിന്നീട് എന്താണ് ചെയ്തത് വാക്യം 4-5 ശ്രദ്ധിക്കുക, അയാള്‍ വിലപിക്കുന്നു വാക്യം 4 ല്‍ ഇങ്ങനെ വായിക്കുന്നു " ഞാന്‍ എന്റെ തോട്ടത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി എന്തു ചെയ്‌വാന്‍, മുന്തിരിങ്ങ കായ് ക്കുമെന്ന് കാത്തിരുന്നപ്പോള്‍ അത് കാട്ടുമുന്തിരിങ്ങ കായ്ച്ച തു എന്തുകൊണ്ട്? തുടര്‍ന്ന് അയാള്‍ പറയുന്നു "ഞാന്‍ എന്റെ മുന്തിരിതോട്ടത്തിനോട് എന്തു ചെയ്യും എന്നു നിങ്ങളോട് പറയാം; ഞാന്‍ അതിന്റെ വേലി പൊളിച്ചു കളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിക്കപ്പെടും.

യിസ്രായേല്‍ മക്കളോടുള്ള ബന്ധത്ത്തിലാണിത് പറയുന്നത് തോട്ടക്കാരന്‍ ദൈവവും. ഏഴു മുതലുള്ള വാക്യങ്ങള്‍ വായിച്ചാല്‍ അതു മനസ്സിലാകും. നല്ല ഫലം പുറപ്പെടുവിക്കേണ്ട അവര്‍ കയിപ്പിന്റെ ഫലം പുറപ്പെടുവിക്കുകയും നാശത്തിനു പാത്രമായിതീരുകയും ചെയ്തു.

ഹോശയ പ്രവചനത്തില്‍ മറ്റൊരു മുന്തിരി വള്ളിയെപ്പറ്റി നാം വായിക്കുന്നു (അതും യിസ്രായേല്‍ മക്കളോടുള്ള ബന്ധത്ത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഒരു മുന്തിരി വള്ളി, ഫലവും ഉണ്ട്, പക്ഷെ. യിസ്രായേല്‍ ജനത തങ്ങളുടെ സമൃദ്ധിക്കനുസരിച്ച് അവര്‍ ബലി പീഠങ്ങളെ വര്‍ധിപ്പിച്ചു വിഗ്രഹ സ്തംഭങ്ങളെ നിര്‍മ്മിച്ച്‌ കൂട്ടി, യാഹോവക്ക് അനിഷ്ടമായത് ചെയ്തു.

വെറും കുപ്പയില്‍ കിടന്നിരുന്ന അവരെ ഒരിക്കലും ലഭിക്കാന്‍ സാധിക്കാത്ത അനുഗ്രഹ സമൃദ്ധി നല്‍കി അനുഗ്രഹിച്ചു .പക്ഷെ അവര്‍ സൃഷ്ടാവിനെ മറന്നു സൃഷ്ടിയെ ആരാധിച്ചു. തോട്ടത്തില്‍ തങ്ങളുടെ വേരുറച്ച ശേഷം തങ്ങളെ നട്ടുവളര്‍ത്തിയ ദൈവത്തെ അവര്‍ മറന്നു. നമ്മുടെ വ്യക്തി ജീവിതങ്ങളിലും പലപ്പോഴും നാമും ഈ ദൈവത്തെ മറന്ന് അവനു അനിഷ്ടമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടില്ലേ? ഒന്നിനും ഏതിനും കൊള്ളെരുതാത്തവരായി പുറം പറമ്പില്‍ ഏറിയപ്പെട്ടു കിടന്ന ഒരു അവസ്ഥയില്‍ ആയിരുന്ന നമ്മെ അവന്‍ തിരഞ്ഞെടുത്ത്, അവന്റെ തോട്ടത്തില്‍ നടുതലയായി (choicest vine) നട്ടു.

നാം ആ തോട്ടക്കാരനുവേണ്ടി ഏത് തരത്തിലുള്ള ഫലമാണിന്നു പുറപ്പെടുവിക്കുന്നത് ? നമുക്കൊന്ന് ശോധന
ചെയ്യാം. തിരെഞ്ഞെടുത്തു നട്ടു വളര്‍ത്തിയ ദൈവത്തെ മറന്നു കൊണ്ടുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിക്കുന്നവരോ നാം.? അവന്റെ നിരവധി നന്മകള്‍ അനുഭവിച്ചു കൊണ്ട് അവന്റെ നാമത്തിനു നിന്ദാ പാത്രങ്ങള്‍ ആയിത്തീരുന്നവരോ നാം?

ആ ദൈവം നമ്മെ നട്ടു വളര്‍ത്തി പരിപാലിച്ചതിനാല്‍ അത്രേ നമുക്കിന്നു സങ്കീര്‍ത്തനം 80 ല്‍ പറയുന്നതുപോലെ ദേവദാരുവിനെപ്പോലെ തല ഉയര്‍ത്തി നില്‍പ്പാന്‍ കഴിയുന്നത്‌ . ഇത്രയും ഉന്നതമായ പദവിയില്‍ എത്തി നില്‍ക്കുന്ന നാം കടന്നു വന്ന വഴികള്‍/പടികള്‍ മറന്നു പോകരുത്. ദൈവത്തെ അനുസരിക്കാനും, ദൈവ സ്വഭാവത്തില്‍ ജീവിക്കുവാനും നമുക്ക് കഴിയണം. പക്ഷെ! നമുക്കതിനു കഴിയുന്നുണ്ടോ? വളരെ ഗൌരവമായി ചിന്തിക്കേണ്ട ഒരു വിഷയം.

നമുക്ക് നമ്മുടെ വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും ദൈവത്തെ മറക്കുന്നവരാകാതിരിക്കാം. ഉയരമുള്ള ദേവദാരു പോലെ ഉയര്‍ന്നിരിക്കുമ്പോള്‍ ആര്‍ക്കും തങ്ങളെ ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്ന ഒരു തരാം അഹന്ത, (അതെന്തുമാകാം, അനാത്മികവും ആത്മീകവും ആകാം) അല്ലെങ്കില്‍ നിഗളം കടന്നു വരാം. എല്ലാം ഉണ്ട്, ഒന്നിനും മുട്ടില്ല ഇനിയിപ്പോള്‍ ദൈവവും അത്മീകതയും എന്തിനു, അത്തരം വിഷയങ്ങളില്‍ എന്തിനു ഏര്‍പ്പെടണം എന്ന ചിന്ത പോലും ഒരു പക്ഷെ കടന്നു വരാം. തനിക്കു താന്‍ പോന്ന ഒരു അവസ്ഥ. പക്ഷെ പ്രീയമുള്ളവരെ, അതും കാട്ടു മുന്തിരിങ്ങ പുറപ്പെടുവിച്ച മുന്തിരി വള്ളിക്ക് തുല്യമത്രേ.

കൈപ്പിന്റെ അനുഭവം അവസാനം ദുഖകരം തന്നെ.

തോട്ടത്തിന്റെ വേലി പൊളിക്കപ്പെടുന്നു, വന്യ മൃഗങ്ങള്‍ അതില്‍ കടന്ന് തോട്ടം നാമാവശേഷമാക്കുന്നു (യെശയ്യ 5:5) ഇവിടെ നാം കണ്ടത് ദൈവം മറന്നു കളഞ്ഞ ഒന്നാം യിസ്രായേലിന്റെ ചരിത്രമത്രേ, ഈ സത്യം നമുക്കും മറക്കാതിരിക്കാം. നമ്മെ ആക്കി വെച്ചിരിക്കുന്ന ഇടങ്ങളില്‍ നമുക്ക് നമ്മുടെ തോട്ടക്കാരന് വേണ്ടി മധുര ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായിരിക്കാം.

അതിനു ഒരു മാര്‍ഗമേ ഉള്ളു, യോഹന്നാന്‍ പതിനെഞ്ചാം അദ്ധ്യായത്തില്‍ നമുക്കതു കാണാം. നമ്മുടെ കര്‍ത്താവ്‌ താന്‍ തന്നെ പറഞ്ഞ വാക്കുകള്‍.

കര്‍ത്താവാകുന്ന മുന്തിരി വള്ളിയിലെ കൊമ്പുകളാണ് നാം. അവനില്‍ വസിച്ചാല്‍ മാത്രമേ നമുക്ക് ഫലം കായ് പ്പാന്‍ കഴിയു. നാമവിടെ വായിക്കുന്നു, 'കായിക്കാത്ത കൊമ്പുകളെ താന്‍ നീക്കിക്കളയുന്നു. എന്നാല്‍ നമ്മുടെ കര്‍ത്താവ്‌ ദയയുള്ളവനാണ്. ഈ വര്‍ഷം ഒന്നും കായ് ച്ചില്ല അടുത്ത വര്‍ഷം കായ് ക്കും എന്ന പ്രതീക്ഷയോടെ ചില ചെത്തു പണികള്‍ ചെയ്യുന്നു. വാക്യം രണ്ട് ഒരു ചെത്തി വെടിപ്പാക്കല്‍ പ്രക്രിയ, അത് തികച്ചും വേദനാജനകം തന്നെ, എങ്കിലും വീണ്ടും പൊട്ടി കിളുര്‍ക്കും, ഫലം കായ് ക്കും. ഇവിടെ നാം ഒന്ന് ചെയ്യേണ്ടതുണ്ട്, അവന്റെ കൈക്കീഴില്‍ താണിരിക്കേണ്ടതുണ്ട്. അവിടെ വേദന, ദുഃഖം, പ്രയാസം, നിന്ദ, പരിഹാസം തുടങ്ങിയ പ്രതികൂലങ്ങള്‍ എല്ലാം ഉണ്ടാകാം, പക്ഷെ നാം അവനില്‍ അവന്റെ കൈ ക്കീഴില്‍ അമര്‍ന്നിരിക്കുന്നു എങ്കില്‍ തീര്‍ച്ചയായും നമ്മില്‍ നിന്നും മധുര ഫലം പുറപ്പെടും. ഒന്ന് നാം ചെയ്യണ്ടതുണ്ട് , അവനില്‍ വസിക്കുക. എങ്കില്‍ മാത്രമേ നമുക്കിത് സാധിക്കൂ. കഴിഞ്ഞ ദിവസം പ്രീയ സഹോദരന്‍ ഓര്‍പ്പിച്ചതുപോലെ കുശവന്റെ കൈയ്യിലെ കളിമണ്ണ് പോലെ നമുക്ക് അവന്റെ കൈക്കീഴില്‍ താണിരിക്കാം. കുശവന്റെ കൈയ്യില്‍ കളിമണ്ണ് ഒതുങ്ങി നില്‍ക്കുന്നതിനാല്‍ മനോഹരമായ ഒരു പാത്രം കുശവന്‍ അതുകൊണ്ട് നിര്‍മ്മിക്കുന്നു.

നമുക്ക് നമ്മുടെ തോട്ടക്കാരന് വേണ്ടി വരും നാളുകളില്‍ നല്ല ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായിരിക്കാം. യെജമാനന്‍ വിളവെടുപ്പിനായി വരുന്നു, നല്ല ഫലം, അതും വളരെ ഫലം കായ് ക്കുന്നവരായി നമുക്കിരിക്കാം.

നോക്കുക കര്‍ത്താവു താന്‍ തന്നെ പറയുന്നു, "എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു ഫലം കായ് പ്പാന്‍ കഴിയുകയില്ല, നാലാം വാക്യത്തിന്റെ അവസാന ഭാഗം, കൊമ്പിന് മുന്തിരി വള്ളിയില്‍ വസിച്ചിട്ടല്ലാതെ അതിനു കഴിയുകയില്ല.

സംശയം വേണ്ട നമ്മുടെ ദൈവം ദയയുള്ളവനാണ് . ഒരു വര്‍ഷം കൂടി അവന്‍ നമുക്ക് നീട്ടി തന്നിരിക്കയാണ് . "Our God is a God of Second Chance" അതെ സംശയം വേണ്ട അവന്‍ ദയയുള്ളവന്‍ തന്നെ. ഈ പുതു വര്‍ഷത്തില്‍ നമുക്ക് അവന്റെ രാജ്യ വിസ്തൃ തിക്കായി ചിലതെല്ലാം ചൈയ്യാം. ചില നല്ല ഫലങ്ങള്‍ നമുക്ക് പുറപ്പെടുവിക്കാം. തോട്ടക്കാരന്‍ വിളവെടുക്കാന്‍ വരുമ്പോള്‍ കാട്ടു മുന്തിരി അല്ല മധുര മുന്തിരി തന്നെ നമുക്ക് പുറപ്പെടുവിക്കാം. തോട്ടക്കാരന്‍ വന്നു മതില്‍ പൊളിച്ചു കളയുന്ന ഒരു അനുഭവം നമുക്കുണ്ടാകാതിരിക്കട്ടെ. നല്ല ഫലം, അതും വളരെ ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായി നമുക്ക് അവനില്‍ വസിക്കാം.
കര്‍ത്താവ്‌ അതിനു ഏവര്‍ക്കും സഹായിക്കട്ടെ.
Source:http://knol.google.com/k/p-v-ariel/നമ-ക-ക-കര-ത-ത-വ-ന-യ-നല-ല-ഫല-പ-റപ-പ-ട-വ/12c8mwhnhltu7/196

ശുഭം

നമുക്ക് കര്‍ത്താവിനായി നല്ല ഫലം പുറപ്പെടുവിക്കാം. (ഒരു പ്രസംഗ സംഷേപം)

ക്രിസ്തു വിശ്വാസികള്‍ കര്‍ത്താവ് അവന്റെ തോട്ടത്തില്‍ നാട്ടിരിക്കുന നടുതലയായ മുന്തിരി

വള്ളികള്ത്രേ. നമ്മില്‍ നിന്നും നല്ല ഫലം, അതും വളരെ ഫലം കായ്പ്പാന്‍ അവന്‍

ആഗ്രഹിക്കുന്നു. സെക്കന്ദ്രാബാദ് ക്രിസ്ത്യന്‍ (ബ്രതെരെന്‍) അസ്സംബ്ലിയില്‍ ജനുവരി പതിനേഴു

ഞായറാഴ്ച ആരാധനക്ക്‌ ശേഷം നടത്തിയ പ്രസംഗത്തില്‍ നിന്നും ചില പ്രസക്ത ഭാഗങ്ങള്‍.


സംഭവ ബഹുലമായ ഒരു വര്‍ഷം കൂടി നമ്മെ വിട്ടു കടന്നു പോയി . സുഖദുഃഖ സമ്മിശ്രമായ

ദിനങ്ങള്‍ ആയിരുന്നു അവ എന്നതിനു ആര്‍ക്കും തന്നെ സംശയമില്ല. നാമിന്നായിരിക്കുന്ന അവസ്ഥ

വളരെ കലുഷിതമായ ഒന്നത്രേ. നമുക്കറിയാം നമ്മുടെ സ്റ്റേറ്റ് തന്നെ കലുഷിതമായ ഒരു

അവസ്ഥയിലായിരിക്കുകയാണ്. കഴിഞ്ഞ നാളുകള്‍ വരെ ഒരുമിച്ചു സമാധാനത്തിലും

സന്തോഷത്തിലും വസിച്ചിരുന്നവര്‍ തെലുങ്കാന പ്രത്യേക രാഷ്ട്രം എന്ന സമരം മൂലം പല വിഭാ

ഗങ്ങളായി ഭേദിക്കപ്പെട്ടിരിക്കുന്നു. ഇന്നലെ വരെ പരസ്പ്പരം സ്നേഹത്തിലും സന്തോഷത്തിലും

സഹവഹിച്ചിരുന്നവര്‍ ഒരു തരം വിധ്വേഷ ത്തോട്‌ തമ്മില്‍ കാണുന്നു. സ്കൂളുകളിലും

കോളേജുകളിലും ഇതിന്റെ പേരില്‍ കലഹവും വിധ്വേഷവും വര്‍ദ്ധിച്ചു വരുന്നു. കേരളത്തിന്റെ

വിവിധ ഇടങ്ങളില്‍ നിന്നും ഉപജീവനാര്‍ത്ഥം ഇവടെ കടന്നു വന്നിരിക്കുന്ന നമ്മിലും ഇപ്പോഴത്തെ

ഈ അവസ്ഥ അല്‍പ്പം ഭീതിയുടെ നിഴല്‍ പരത്തിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും

അതിശയോക്തി ഇല്ല. എന്നാല്‍ നമുക്കിവിടെ ആശ്വസിക്കാന്‍ ധാരാളം വകകള്‍ ഉണ്ട് . നമ്മുടെ

കര്‍ത്താവിന്റെ വരവ് ഏറ്റം സമീപമായിരിക്കുന്നു എന്നത്രേ ഇത്തരം സംഭവ വികാസങ്ങള്‍ നമ്മെ

വിളിച്ചറിയിക്കുന്നത്.


അതെ നമ്മുടെ കര്‍ത്താവിന്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു എന്ന് ലോക സംഭവങ്ങള്‍

അനുദിനം നമ്മെ വിളിച്ചറിയിക്കുന്നു. നമുക്ക് കൂടുതല്‍ ജാഗരൂകരായിരിക്കാം. കഴിഞ്ഞ

വര്‍ഷത്തേക്കാള്‍ കൂടുതല്‍ പ്രതികൂലങ്ങള്‍ നമുക്കീ വര്‍ഷത്തില്‍ പ്രതീക്ഷിക്കാം. എന്നാല്‍, നാം

കലങ്ങേണ്ടതില്ല കാരണം "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത് , ദൈവത്തില്‍ വിശ്വസിപ്പിന്‍

എന്നിലും വിശ്വസിപ്പിന്‍ എന്ന് പറഞ്ഞവന്‍ വാക്ക് മാറുകയില്ലല്ലോ, അവന്‍ എന്നും നമ്മോടു

കൂടെ ഉണ്ടന്നത് തന്നെ എത്ര ആശ്വാസം തരുന്നു. തന്നെയുമല്ല അവന്‍ നമ്മെ ചേര്‍ക്കാന്‍ വീണ്ടും

വരുന്നു എന്ന പ്രത്യാശയും നമുക്കവന്‍ നല്‍കിയിട്ടുണ്ടല്ലോ.


പുതുവര്‍ഷം എന്നത് ലോകജനങ്ങള്‍ക്കൊപ്പം നമുക്കും ഒരു കണക്കെടുപ്പിന്റെ ദിനങ്ങളാണല്ലോ.

ലോക ജനങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷം തങ്ങള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളുടെ കണക്കെടുപ്പു

നടത്തുന്നു, ചിലര്‍ക്ക് അത് അനുതാപത്ത്തിനും, ചില പുതിയ തീരുമാങ്ങള്‍ എടുക്കുന്നതിനുമുള്ള

സമയം. പുതിയ തീരുമാങ്ങള്‍ എടുക്കുന്നെങ്കിലും പഴയത് പലതും പൂര്തീകരിക്കാനവാതെ

അവശേഷിക്കപ്പെടുകയും ചെയ്യുന്നു. വിശ്വാസികളോടുള്ള ബന്ധത്തിലും വര്‍ഷാവസാ നത്തിലും

അതിന്റെ ആരംഭത്തിലും ഒരു സ്റ്റോക്ക്‌ എടുക്കല്‍ പ്രക്രിയ നടക്കാറുണ്ട് , വിവിധ നിലകളില്‍

നാമത്‌ ചെയ്യുന്നു.


2009 ദൈവം നമുക്ക് എന്ത് ചെയ്തു? ദൈവത്തോടുള്ള എന്റെ അല്ലെങ്കില്‍ നമ്മുടെ നിലപാട്

എന്തായിരുന്നു? ദൈവത്തിന്റെ നിലവാരത്തിനോട് അല്‍പ്പമെങ്കിലും നമുക്ക് എത്തുവാന്‍

കഴിഞ്ഞോ?

വിശ്വസ്തനും സ്നേഹവാനുമായ ദൈവത്തോട് വിശ്വസ്തത കാണിപ്പാന്‍ നമുക്ക് കഴിഞ്ഞോ?
എന്നെ ശ്രവിക്കുന്ന പലര്‍ക്കും അതിനു "കഴിഞ്ഞു" അല്ലെങ്കില്‍ "yes" എന്നുള്ള ഉത്തരം

കൊടുപ്പാന്‍ കഴിഞ്ഞാല്‍ അതെത്ര അനുഗ്രഹിക്കപ്പെട്ട ജീവിതമായിരിക്കും. അങ്ങനെയുള്ള

പ്രീയപ്പെട്ടവരെ ഓര്‍ത്തു ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. അവര്‍ക്ക് ഇരട്ടി അനുഗ്രഹം ലഭിക്കും

എന്നതിനു സംശയം വേണ്ട. കര്‍ത്താവ്‌ അതിനു തുടര്‍ന്നും അവരെ സഹായിക്കട്ടെ.

നാം ഓര്‍ത്തതുപോലെ, ദൈവത്തിനു നമ്മോടുള്ള വിശ്വസ്തത വാക്കുകളാല്‍ വര്‍ണ്ണിപ്പാന്‍

അസാധ്യമാത്രേ, അപ്രമേയവും അതിശയകരവുമത്രേ അവന്റെ വഴികള്‍. അത്രയും

അത്ഭുതകരമായി അവന്‍ നമ്മെ അനുദിനവും നടത്തുന്നു. സങ്കീര്‍ത്തനം 68:19 ല്‍ നാമിങ്ങനെ

വായിക്കുന്നു, "നാള്‍ തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന നമ്മുടെ കര്‍ത്താവ്‌

വാഴ്ത്തപ്പെടുമാറാകട്ടെ. ഇംഗ്ലീഷില്‍ ഇതു കുറേക്കൂടി വ്യക്തമാണ് "Blessed be the

Lord who daily loadeth us with "benefits"...

(KJV) നോക്കുക വല്ലപ്പോഴുമല്ല എന്നാല്‍ daily എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ 'ഭാരങ്ങള്‍' എന്നയിടത്ത് "ബെനഫിറ്റ് " എന്ന വാക്കാണ്‌ ഇംഗ്ലീഷില്‍

ഉപയോഗിച്ചിരിക്കുന്നത്, ബെനെഫിറ്റ് എന്ന പദത്തിന്റെ അര്‍ഥം പരിശോധിച്ച്ചപ്പോള്‍ എനിക്കു

മനസ്സിലാക്കുവാന്‍ കഴിഞ്ഞത്, ആനുകൂല്യം, ലാഭം, പ്രയോജനം, വേതനം,ബത്ത,

ആദായം, നന്മ ചെയ്യുക, ഉപകരിക്കുക, അനുകൂലം ലഭിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളാണ് .

അവിടെയെങ്ങും "ഭാരം" അല്ലെങ്കില്‍ "ഭാരങ്ങള്‍" എന്ന പദം കണ്ടില്ല. തുടര്‍ന്ന് "ഭാരം"

എന്ന വാക്കിന്റെ അര്‍ത്ഥം മലയാളം ഡിക്ഷനറിയില്‍ കണ്ടത് ' ഘനം, ചുമട്, ഗുരുത,

ചുമതല, എന്നും കഷ്ടത, ദുഖം, എന്നിങ്ങനെ രൂപക അര്‍ഥത്തിലും തിരുവച്ചനത്ത്തില്‍

ഉപയോഗിച്ചിട്ടുണ്ടെന്നു കാണാന്‍ കഴിഞ്ഞു.


എന്തായാലും, ഇതേപ്പറ്റി ഞാന്‍ ചിന്തിച്ചപ്പോള്‍ ആദ്യം അല്‍പ്പം ചിന്താക്കുഴപ്പത്തില്‍ ആയെങ്കിലും

പിന്നീട് ചിന്തിച്ചപ്പോള്‍ രണ്ടും ഒരര്‍ഥത്തില്‍ ശരിയാണല്ലോ, കാരണം നമ്മുടെ "ഭാരങ്ങള്‍

ചുമക്കുക" എന്നത് തന്നെ നമുക്ക് ലഭിക്കുന്ന ഒരു വലിയ "ബെനെഫിറ്റ് " ആണല്ലോ.

ഒരു പക്ഷേ, മൂലഭാഷയില്‍ "ബെനെഫിറ്റ്" എന്ന അര്‍ത്ഥം വരുന്നുണ്ടായിരിക്കാം,

അതെന്തുമാകട്ടെ, നമുക്കിവിടെ പറയുവാനും മനസ്സിലാക്കുവാനും കഴിയുന്നത് നാള്‍ തോറും

നമ്മുടെ ഭാരങ്ങള്‍ ചുമക്കുന്നവനും ഒപ്പം അനുഗ്രഹങ്ങളാല്‍ നമ്മെ നിറക്കുന്നവനുമാണ് നമ്മുടെ

കര്‍ത്താവ്. ഈ ദൈവത്തിനു എത്ര മാത്രം നന്ദിയും സ്തുതിയും കരേറ്റിയാല്‍ മതിയാകും.

സങ്കീര്‍ത്തനക്കാരനോട് ചേര്‍ന്ന് നമുക്കും പറയാം 'എന്നോട് ചേര്‍ന്ന് യെഹോവയെ

മഹിമപ്പെടുത്തുവീന്‍ നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്‍ത്തുക. (സങ്കീ. 34:3).
അതു എത്ര നല്ലത്, അതത്രേ ദൈവം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതും.


നമ്മുടെ സ്തുതി സ്തോത്രങ്ങള്‍ക്ക് അവന്‍ മാത്രം യോഗ്യന്‍. ലോകത്തില്‍ മറ്റാര്‍ക്കും ആ മഹിമ

പിടിച്ചു പറ്റാന്‍ കഴിയുകയില്ല, അവന്‍ മാത്രം അതിനു യോഗ്യന്‍. അതാണല്ലോ നാം

ആരാധനയ്ക്ക് കടന്നു വരുമ്പോള്‍ ചെയ്യുന്നതും ചെയ്യേണ്ടതും. സകല ആരാധനക്കും സ്തുതിക്കും

അവന്‍ മാത്രം യോഗ്യന്‍, അങ്ങനെയുള്ള ഒരു ദൈവത്തെ, നമ്മുടെ സൃഷ്ടാവിനെ സ്തുതിക്കുക,

ആരാധിക്കുക എന്നതത്രേ ഒരു വിശ്വാസിക്ക് ഈ ഭൂമിയുടെ പരപ്പില്‍ വെച്ച് ചെയ്യാവുന്ന ഏറ്റവും

ശ്രേഷ്ടമായ കാര്യവും. അതു മാത്രമത്രേ അവന്‍ മര്‍ത്യരില്‍ നിന്നും ആഗ്രഹിക്കുന്നതും. ഇവിടെ

ഒരു നിബന്ധന ഉണ്ടെന്നു മാത്രം. ആരാധിക്കുന്നവര്‍ വിശുദ്ധിയില്‍ വേണം അവനെ

ആരാധിക്കാന്‍, അതു നാം സ്വയം ശോധന ചെയ്യേണ്ട കാര്യമത്രേ. വളരെ ഗൌരവമായി

ചിന്തിക്കേണ്ടതും ചെയ്യേണ്ടതുമായ ഒരു പ്രവര്‍ത്തിയത്രെ അതു.


തന്റെ നിലവാരത്തിനൊപ്പം എത്താന്‍ കഴിഞ്ഞില്ലങ്കിലും അതിനുള്ള ഒരു ശ്രമമെങ്കില്‍ കഴിഞ്ഞ ഒരു

വര്‍ഷം നമുക്ക് നടത്തുവാന്‍ കഴിഞ്ഞോ?


കര്‍ത്താവിനു വേണ്ടി ചില നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ നമുക്ക് കഴിഞ്ഞോ?


നമുക്ക് നമ്മെത്തന്നെ ഒന്ന് വിലയിരുത്താം.

നാം ഏതില്‍ നിന്നു വീണിരിക്കുന്നു?

നാം ഓരോരുത്തരും നമ്മുടെ സൃഷ്ടാവായ ആ വലിയ തോട്ടക്കാരന്റെ തോട്ടത്തിലെ മുന്തിരിവള്ളികളത്രേ!
തോട്ടക്കാരന്‍ നല്ല നടുതലയായത്രേ നമ്മെ നട്ടിരിക്കുന്നത് , നമുക്ക് അവനു വേണ്ടി ഫലം
പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ?

യെശയ്യ പ്രവചനത്തില്‍ (5:1-7 വരെയുള്ള വാക്യങ്ങളില്‍ ഒരു തോട്ടക്കാരെന്റെയും താന്‍ നട്ടു വളര്‍ത്തിയ മുന്തിരിവള്ളിയുടെയും ഒരു ദൃഷ്ടാന്തം കാണുന്നു, ഫലസമൃധമായ ഒരു കുന്നിന്മേല്‍ ആ തോട്ടക്കാരന് ഒരു തോട്ടം ഉണ്ടായിരുന്നു, താനെന്തു ചെയ്തു വാക്യം രണ്ടു , വന്യ മൃഗങ്ങളും മറ്റും കടന്നു വന്നു തോട്ടം നശിപ്പിക്കാതിരിപ്പാന്‍ ചുറ്റും വേലി കെട്ടി, അതിലെ കല്ലും മറ്റും പെ പെറുക്കിക്കളഞ്ഞു കൃഷിക്കുപയുക്തമാക്കി മാറ്റി അതില്‍ നല്ല വക മുന്തിരി തല നട്ടു. ഇംഗ്ലീഷില്‍ 'choicest vine' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഏറ്റവും ശ്രേഷ്ടമായ മുന്തിരിത്തല എന്നര്‍ഥം. തുടര്‍ന്ന് കവര്‍ചക്കാരില്‍ നിന്നും തോട്ടം രക്ഷിക്കാന്‍ അതിന്റെ നടുവില്‍ ഒരു ഗോപുരവും പണിതു, ഒരു മുന്തിരി ചക്കും സ്ഥാപിച്ചു.

ഫലം പ്രതീക്ഷിച്ച് തോട്ടക്കാരന്‍ കാത്തിരുന്നു , പക്ഷെ കായ്ച്ചതോ കാട്ടു മുന്തിരിങ്ങ.

വലിയ പ്രതീക്ഷയോടെ എല്ലാവിധ ശുശ്രൂഷകളും ചെയ്തു ക്ഷമയോടെ കാത്തിരുന്നു വളര്‍ത്തിയെടുത്ത മുന്തിരിയില്‍ നിന്നും കായ്ച്ചതോ കാട്ടു മുന്തിരിങ്ങ. പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിപ്പോയി ക്ഷമയറ്റ ആ തോട്ടക്കാരന്‍ പിന്നീട് എന്താണ് ചെയ്തത് വാക്യം 4-5 ശ്രദ്ധിക്കുക, അയാള്‍ വിലപിക്കുന്നു വാക്യം 4 ല്‍ ഇങ്ങനെ വായിക്കുന്നു " ഞാന്‍ എന്റെ തോട്ടത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു, ഇനി എന്തു ചെയ്‌വാന്‍, മുന്തിരിങ്ങ കായ് ക്കുമെന്ന്

കാത്തിരുന്നപ്പോള്‍ അത് കാട്ടുമുന്തിരിങ്ങ കായ്ച്ച തു എന്തുകൊണ്ട്? തുടര്‍ന്ന് അയാള്‍ പറയുന്നു "ഞാന്‍ എന്റെ മുന്തിരിതോട്ടത്തിനോട് എന്തു ചെയ്യും എന്നു നിങ്ങളോട് പറയാം; ഞാന്‍ അതിന്റെ വേലി പൊളിച്ചു കളയും; അതു തിന്നു പോകും; ഞാന്‍ അതിന്റെ മതില്‍ ഇടിച്ചുകളയും; അതു ചവിട്ടി മെതിക്കപ്പെടും.

യിസ്രായേല്‍ മക്കളോടുള്ള ബന്ധത്ത്തിലാണിത് പറയുന്നത് തോട്ടക്കാരന്‍ ദൈവവും. ഏഴു മുതലുള്ള വാക്യങ്ങള്‍ വായിച്ചാല്‍ അതു മനസ്സിലാകും. നല്ല ഫലം പുറപ്പെടുവിക്കേണ്ട അവര്‍ കയിപ്പിന്റെ ഫലം പുറപ്പെടുവിക്കുകയും നാശത്തിനു പാത്രമായിതീരുകയും ചെയ്തു.

ഹോശയ പ്രവചനത്തില്‍ മറ്റൊരു മുന്തിരി വള്ളിയെപ്പറ്റി നാം വായിക്കുന്നു (അതും യിസ്രായേല്‍ മക്കളോടുള്ള ബന്ധത്ത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ പടര്‍ന്നു പന്തലിച്ചിരിക്കുന്ന ഒരു മുന്തിരി വള്ളി, ഫലവും ഉണ്ട്, പക്ഷെ. യിസ്രായേല്‍ ജനത തങ്ങളുടെ സമൃദ്ധിക്കനുസരിച്ച് അവര്‍ ബലി പീഠങ്ങളെ വര്‍ധിപ്പിച്ചു വിഗ്രഹ സ്തംഭങ്ങളെ നിര്‍മ്മിച്ച്‌ കൂട്ടി, യാഹോവക്ക് അനിഷ്ടമായത് ചെയ്തു.

വെറും കുപ്പയില്‍ കിടന്നിരുന്ന അവരെ ഒരിക്കലും ലഭിക്കാന്‍ സാധിക്കാത്ത അനുഗ്രഹ സമൃദ്ധി നല്‍കി അനുഗ്രഹിച്ചു .പക്ഷെ അവര്‍ സൃഷ്ടാവിനെ മറന്നു സൃഷ്ടിയെ ആരാധിച്ചു. തോട്ടത്തില്‍ തങ്ങളുടെ വേരുറച്ച ശേഷം തങ്ങളെ നട്ടുവളര്‍ത്തിയ ദൈവത്തെ അവര്‍ മറന്നു. നമ്മുടെ വ്യക്തി ജീവിതങ്ങളിലും പലപ്പോഴും നാമും ഈ ദൈവത്തെ മറന്ന് അവനു അനിഷ്ടമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടില്ലേ? ഒന്നിനും ഏതിനും കൊള്ളെരുതാത്തവരായി പുറം പറമ്പില്‍ ഏറിയപ്പെട്ടു കിടന്ന ഒരു അവസ്ഥയില്‍ ആയിരുന്ന നമ്മെ അവന്‍ തിരഞ്ഞെടുത്ത്, അവന്റെ തോട്ടത്തില്‍ നടുതലയായി (choicest vine) നട്ടു.

നാം ആ തോട്ടക്കാരനുവേണ്ടി ഏത് തരത്തിലുള്ള ഫലമാണിന്നു പുറപ്പെടുവിക്കുന്നത് ?

നമുക്കൊന്ന് ശോധന ചെയ്യാം. തിരെഞ്ഞെടുത്തു നട്ടു വളര്‍ത്തിയ ദൈവത്തെ മറന്നു കൊണ്ടുള്ള പ്രവര്‍ത്തികളില്‍

ഏര്‍പ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം നയിക്കുന്നവരോ നാം.? അവന്റെ നിരവധി നന്മകള്‍ അനുഭവിച്ചു കൊണ്ട് അവന്റെ നാമത്തിനു നിന്ദാ പാത്രങ്ങള്‍ ആയിത്തീരുന്നവരോ നാം? ആ ദൈവം നമ്മെ നട്ടു വളര്‍ത്തി പരിപാലിച്ചതിനാല്‍ അത്രേ നമുക്കിന്നു സങ്കീര്‍ത്തനം 80 ല്‍ പറയുന്നതുപോലെ ദേവദാരുവിനെപ്പോലെ തല ഉയര്‍ത്തി നില്‍പ്പാന്‍ കഴിയുന്നത്‌ . ഇത്രയും ഉന്നതമായ പദവിയില്‍ എത്തി നില്‍ക്കുന്ന നാം കടന്നു വന്ന വഴികള്‍/പടികള്‍ മറന്നു പോകരുത്.

ദൈവത്തെ അനുസരിക്കാനും, ദൈവ സ്വഭാവത്തില്‍ ജീവിക്കുവാനും നമുക്ക് കഴിയണം. പക്ഷെ! നമുക്കതിനു കഴിയുന്നുണ്ടോ? വളരെ ഗൌരവമായി ചിന്തിക്കേണ്ട ഒരു വിഷയം.

നമുക്ക് നമ്മുടെ വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും ദൈവത്തെ മറക്കുന്നവരാകാതിരിക്കാം. ഉയരമുള്ള ദേവദാരു പോലെ ഉയര്‍ന്നിരിക്കുമ്പോള്‍ ആര്‍ക്കും തങ്ങളെ ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്ന ഒരു തരാം അഹന്ത, (അതെന്തുമാകാം, അനാത്മികവും ആത്മീകവും ആകാം) അല്ലെങ്കില്‍ നിഗളം കടന്നു വരാം. എല്ലാം ഉണ്ട്, ഒന്നിനും മുട്ടില്ല ഇനിയിപ്പോള്‍ ദൈവവും അത്മീകതയും എന്തിനു, അത്തരം വിഷയങ്ങളില്‍ എന്തിനു ഏര്‍പ്പെടണം എന്ന ചിന്ത പോലും ഒരു പക്ഷെ കടന്നു വരാം. തനിക്കു താന്‍ പോന്ന ഒരു അവസ്ഥ. പക്ഷെ പ്രീയമുള്ളവരെ, അതും കാട്ടു മുന്തിരിങ്ങ പുറപ്പെടുവിച്ച മുന്തിരി വള്ളിക്ക് തുല്യമത്രേ. കൈപ്പിന്റെ അനുഭവം അവസാനം ദുഖകരം തന്നെ. തോട്ടത്തിന്റെ വേലി പൊളിക്കപ്പെടുന്നു, വന്യ മൃഗങ്ങള്‍ അതില്‍ കടന്ന് തോട്ടം

നാമാവശേഷമാക്കുന്നു (യെശയ്യ 5:5) ഇവിടെ നാം കണ്ടത് ദൈവം മറന്നു കളഞ്ഞ ഒന്നാം യിസ്രായേലിന്റെ ചരിത്രമത്രേ, ഈ സത്യം നമുക്കും മറക്കാതിരിക്കാം. നമ്മെ ആക്കിവെച്ചിരിക്കുന്ന ഇടങ്ങളില്‍ നമുക്ക് നമ്മുടെ തോട്ടക്കാരന് വേണ്ടി മധുര ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായിരിക്കാം.

അതിനു ഒരു മാര്‍ഗമേ ഉള്ളു, യോഹന്നാന്‍ പതിനെഞ്ചാം അദ്ധ്യായത്തില്‍ നമുക്കതു കാണാം. നമ്മുടെ കര്‍ത്താവ്‌ താന്‍ തന്നെ പറഞ്ഞ വാക്കുകള്‍. കര്‍ത്താവാകുന്ന മുന്തിരി വള്ളിയിലെ കൊമ്പുകളാണ് നാം. അവനില്‍ വസിച്ചാല്‍ മാത്രമേ നമുക്ക് ഫലം കായ് പ്പാന്‍ കഴിയു. നാമവിടെ വായിക്കുന്നു, 'കായിക്കാത്ത കൊമ്പുകളെ താന്‍ നീക്കിക്കളയുന്നു. എന്നാല്‍ നമ്മുടെ കര്‍ത്താവ്‌ ദയയുള്ളവനാണ്. ഈ വര്‍ഷം ഒന്നും കായ് ച്ചില്ല

അടുത്ത വര്‍ഷം കായ് ക്കും എന്ന പ്രതീക്ഷയോടെ ചില ചെത്തു പണികള്‍ ചെയ്യുന്നു. വാക്യം രണ്ട് ഒരു ചെത്തി വെടിപ്പാക്കല്‍ പ്രക്രിയ, അത് തികച്ചും വേദനാജനകം തന്നെ, എങ്കിലും വീണ്ടും പൊട്ടി കിളുര്‍ക്കും, ഫലം കായ് ക്കും. ഇവിടെ നാം ഒന്ന് ചെയ്യേണ്ടതുണ്ട്, അവന്റെ കൈക്കീഴില്‍ താണിരിക്കേണ്ടതുണ്ട്. അവിടെ വേദന, ദുഃഖം, പ്രയാസം, നിന്ദ, പരിഹാസം തുടങ്ങിയ പ്രതികൂലങ്ങള്‍ എല്ലാം ഉണ്ടാകാം, പക്ഷെ നാം അവനില്‍ അവന്റെ കൈക്കീഴില്‍ അമര്‍ന്നിരിക്കുന്നു എങ്കില്‍ തീര്‍ച്ചയായും നമ്മില്‍ നിന്നും മധുര ഫലം പുറപ്പെടും. ഒന്ന്

നാം ചെയ്യണ്ടതുണ്ട് , അവനില്‍ വസിക്കുക. എങ്കില്‍ മാത്രമേ നമുക്കിത് സാധിക്കൂ. കഴിഞ്ഞ ദിവസം പ്രീയ സഹോദരന്‍ ഓര്‍പ്പിച്ചതുപോലെ കുശവന്റെ കൈയ്യിലെ കളിമണ്ണ് പോലെ നമുക്ക് അവന്റെ കൈക്കീഴില്‍ താണിരിക്കാം. കുശവന്റെ കൈയ്യില്‍ കളിമണ്ണ് ഒതുങ്ങി നില്‍ക്കുന്നതിനാല്‍ മനോഹരമായ ഒരു പാത്രം കുശവന്‍ അതുകൊണ്ട് നിര്‍മ്മിക്കുന്നു.

നമുക്ക് നമ്മുടെ തോട്ടക്കാരന് വേണ്ടി വരും നാളുകളില്‍ നല്ല ഫലം പുറപ്പെടുവിക്കുന്ന മുന്തിരി വള്ളികളായിരിക്കാം. യെജമാനന്‍ വിളവെടുപ്പിനായി വരുന്നു, നല്ല ഫലം, അതും വളരെ ഫലം കായ്ക്കുന്നവരായി നമുക്കിരിക്കാം.

നോക്കുക കര്‍ത്താവു താന്‍ തന്നെ പറയുന്നു, "എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു ഫലം കായ്പ്പാന്‍ കഴിയുകയില്ല, നാലാം വാക്യത്തിന്റെ അവസാന ഭാഗം, കൊമ്പിന് മുന്തിരി വള്ളിയില്‍ വസിച്ചിട്ടല്ലാതെ അതിനു കഴിയുകയില്ല.

സംശയം വേണ്ട നമ്മുടെ ദൈവം ദയയുള്ളവനാണ് . ഒരു വര്‍ഷം കൂടി അവന്‍ നമുക്ക് നീട്ടി തന്നിരിക്കയാണ് . "Our God is a God of Second Chance" അതെ സംശയം വേണ്ട അവന്‍ ദയയുള്ളവന്‍ തന്നെ. ഈ പുതു വര്‍ഷത്തില്‍ നമുക്ക് അവന്റെ രാജ്യ വിസ്തൃതിക്കായി ചിലതെല്ലാം ചൈയ്യാം. ചില നല്ല ഫലങ്ങള്‍ നമുക്ക് പുറപ്പെടുവിക്കാം.

തോട്ടക്കാരന്‍ വിളവെടുക്കാന്‍ വരുമ്പോള്‍ കാട്ടു മുന്തിരി അല്ല മധുര മുന്തിരി തന്നെ നമുക്ക് പുറപ്പെടുവിക്കാം. തോട്ടക്കാരന്‍ വന്നു മതില്‍ പൊളിച്ചു കളയുന്ന ഒരു അനുഭവംനമുക്കുണ്ടാകാതിരിക്കട്ടെ. നല്ല ഫലം, അതും വളരെ ഫലം പുറപ്പെടുവിക്കുന്ന മുന്തിരിവള്ളികളായി നമുക്ക് അവനില്‍ വസിക്കാം.

കര്‍ത്താവ്‌ അതിനു ഏവര്‍ക്കും സഹായിക്കട്ടെ.

Source:http://knol.google.com/k/p-v-

ariel/നമ-ക-ക-കര-ത-ത-വ-ന-യ-നല-ല-ഫല-പ-റപ-പ-ട-വ/12c8mwh

nhltu7/196


ശുഭം

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക

പ്രക്ത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുന്ന പലതും ഫലത്തില്‍ നിസ്സാരമായിരിക്കില്ല. ചെറിയ പാപം വലിയ പാപത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ പാപത്തിനു ഇട നല്‍കരുതെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ചെറു ലേഖനത്തിലൂടെ ലേഖകന്‍. 1979 September 5 Brethren Voice ല്‍ പ്രസിദ്ധീകരിച്ചത് .


ത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു, അല്‍പ്പ ഭോഷത്വം ഞാനമാനങ്ങളെ ക്കാള്‍ ഘനമേറുന്നു . (സഭ. 10 : 1). ജ്ജാനികളില്‍ ജ്ജാനിയായ ശലോമോന്റെ വാക്കുകലത്രേ ഇവിടെ ഉദ്ധരിച്ചത് . സഭാപ്രസംഗിയുടെ എഴുത്തുകാരനായ ശലോമോന്റെ ഓരോ വാക്കുകളും ശ്രദ്ധേയവും ചിന്തനീയവുമായതത്രേ.

ദൈവത്തില്‍ നിന്നും അസാമാന്യ ജ്ജാനം പ്രാപിച്ച ഒരു വ്യക്തിയായിരുന്നു ശലോമോന്‍, ആ സ്ഥിതിക്ക് അദ്ദേ ഹത്തിന്റെ ഈ വാക്കുകളും ഘനമേറിയതും, ചിന്തനീയവുമാത്രേ. കേവലം ഒരു വാമൊഴിയായി ഇതിനെ ഗണിക്കുക സാധ്യമല്ല മറിച്ച ദൈവീക ശക്തി പ്രാപിച്ചു മൊഴിഞ്ഞിരിക്കുന്ന ഒരു ആത്മീയ സത്യമായത്രേ ഇരിക്കുന്നത് .

വളരെ വില പിടിച്ച സുഗന്ധ വസ്തുക്കള്‍ നിശ്ചിത അളവിലും തൂക്കത്തിലും വേണ്ട വിധം ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത സുഗന്ധമേറിയതും വിലപിടിപ്പുള്ളതുമായ തൈലം തൈലക്കാരന്റെ അല്‍പ്പനേരത്തെ അശ്രദ്ധയുടെ ഫലമായി ദുര്‍ഗന്ധപൂരിതമായിത്തീരുന്നു. കേവലം ചെറുതും, നിസ്സാര ജീവിയുമായ ദുര്‍ഗന്ധ വാഹിയായ ഈച്ച സുഗന്ധമേറിയ ആ തൈലത്ത്തില്‍ അകപ്പെട്ടതിന്റെ ഫലമായി വിലയേറിയ തൈലം നിമിഷങ്ങള്‍ക്കുള്ളില്‍ വിലയറ്റതും, വെറുക്കപ്പെട്ടതുമായ ഒരു വസ്തുവായി മാറി.
എത്രമാത്രം ബുദ്ധിയും സ്ഥാന മാനങ്ങളും എല്ലാം എല്ലാം ഉണ്ടെന്നു പറഞ്ഞാലും കേവലം ഒരു നിസ്സാര ബുദ്ധിമോസം മതി താങ്കള്‍ക്കുള്ള സകല ബുദ്ധികൂര്‍മതയും നിഷ്ഫലമാകാന്‍. വളരെ വലിയ ഉണര്‍വോടും തീക്ഷനതയോടും കര്‍താവിനായി എരിഞ്ഞു ശോഭിക്കുനതും കര്‍ത്താവിന്റെ സുവാര്‍ത്ത യാകുന്ന സുവിശേഷത്തിന്റെ സുഗന്ധം പുറത്തേക്കു പുറപ്പെടുവിച്ചുകൊണ്ട് കഴിയുന്നതുമായ വിശ്വാസികളുടെ മദ്ധ്യേ അശ്രദ്ധ കാരണം ചത്ത ഈച്ചകള്‍ ഉള്ളില്‍ കടന്നു സുഗന്ധവാഹിയായ സഭ മറ്റുള്ളവര്‍ക്ക് ദുര്‍ഗന്ധ വാഹിയായി ത്തീരുന്നതിനിടയാകും. ഒരു ചെറിയ അശ്രദ്ധ എത്രയോ കഠിന മേറിയതും, ദുഃഖ കരവുമായ ഒരു അവസ്ഥയില്‍ എത്തിക്കും.
നിന്റെ തൈലം സൌരഭ്യമായത് ; നിന്റെ നാമം പകര്‍ന്ന തൈലം പോലെ ഇരിക്കുന്നു. ഉത്ത : 1:3 .
ദൈവവചനത്തെ സൌരഭ്യമേറിയ പകര്‍ന്ന തൈലത്തോടാണ് ഉപമിച്ചിരിക്കുന്നത് . പിതാവായ ദൈവം ഒരുക്കിയ സൌരഭ്യമേറിയ തൈലം പുത്രനായ യേശുക്രിസ്തുവിന്റെ തന്നെ മാധുര്യമേറിയതും അനുകരണാ ര്‍ഹാവുമായ സ്വഭാവത്തെ യത്രെ ചിത്രീകരിച്ചിരിക്കുന്നത് .
അപ്പോസ്തലനായ പൌലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, "ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോല്‍സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെ ക്കൊണ്ട് തന്റെ പരിജ്ജാന്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം (2 കൊരിന്തി. 2:14).

ഇത് വിശ്വാസികള്‍ക്ക് ഉത്തേജനമേകുന്ന വാക്കുകളത്രേ.

വലിയ സുഗന്ധ ദാധാവായ ദൈവത്തിന്റെ കരങ്ങളിലെ ചെറിയ സുഗന്ധവാഹി കളത്രേ നാം എന്ന് ചിന്തിക്കുന്നത് തന്നെ എത്രയോ അഭിമാനകരം. അല്ലാതെ നാം സ്വയം സുഗന്ധവാഹിക ളായി ത്തീരുന്നതിനു കാട്ടിക്കൂട്ടുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ വൃഥാവാണ് .
.
ചത്ത ഈച്ചകള്‍ (ഇഗ്ലീഷിലുള്ള ഭാഷാന്തരം ശ്രദ്ധിക്കുക Dead Flies) തൈലം മുഴുവന്‍ നാറുമാറാക്കിയതുപോലെ കേവലം ചുരുക്കം ചിലരോ കേവലം ഒരാള്‍ മാത്രമോ മതി സന്തോഷ കരമായ ആത്മീയ ചുറ്റുപാടിന് കളങ്കം സൃഷ്ടിക്കുവാന്‍.

കര്‍ത്താവിന്റെ പരിജ്ജാനതിന്റെ വാസന പുറപ്പെടുവിക്കണ്ടവര്‍ അത് ത്യജിച്ച് ചത്ത ഈച്ചകളുടെ ദുര്‍ഗന്ധം പരത്തുന്നവരായി മാറിയാലുള്ള സ്ഥിതി എത്ര പരിതാപകരം.

കര്‍ത്താവിന്റെ പരിജ്ജാന്തിന്റെ വാസന ലഭിക്കുന്നതിനു യാതൊരു പ്രയദ്ധങ്ങളും കാരണമാകുന്നില്ല, അത് മാനുഷ പ്രയഗ്ന ഫലവുമല്ല. കര്‍ത്താവ്‌ താന്‍ തന്നെ സൗജന്ന്യമായി പകര്‍ന്നു തരുന്ന ഒന്നത്രേ. ക്രിസ്തു നമ്മില്‍ വരുമ്പോള്‍ നാം അവന്റെ സൌരഭ്യം പുറപ്പെടുവിക്കുന്നവരായി മാറുന്നു. എന്നാല്‍ സുക്ഷിക്കുക ചത്ത ഈച്ചകള്‍ (നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ പാപ പ്രവര്‍ത്തികള്‍) നമ്മുടെ വലിയ ഉദ്ധെശത്തിനു വിനാശം വരുത്തും. എത്ര ചെറുതും നിസ്സാരവുമായ പൈശാചിക ചിന്തകളും പ്രവര്‍ത്തനങ്ങളും ദൈവവുമായുള്ള യഥാര്‍ത്ഥ കൂട്ടായ് മക്ക് വിക്ഹ്നം വരുത്തും. ഈ ലോകത്തില്‍ പാപ പ്രവര്‍ത്തി കളാകുന്ന ചത്ത ഈച്ചകള്‍ നമുക്ക് ചുറ്റും എപ്പോഴും ഉടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത് . അത്തരം ഈച്ചകള്‍ക്ക് ഇടം കൊടുക്കാതുള്ള ഒരു ജീവിതം നാം നയിക്കെണ്ടതുണ്ട്
.

യഥാര്‍ത്ഥ വിശ്വാസത്തിനു തടസ്സമായി വരുന്നതിനിടയാകുന്ന സ്വയം, അസൂയ, പക, പിണക്കം, അവിശ്വാസം, ദ്രവ്യാഗ്രഹം, ദുര്‍ചിന്ത, തുടങ്ങിയ ചത്ത ഈച്ചകള്‍ നമ്മുടെ വിശ്വാസ ജീവിതത്തില്‍ കടന്നു കൂടുന്നതിനു അനുവദിക്കാതെ ശ്രദ്ധയോട് കൂടി കര്‍ത്താവിന്റെ വരവ് വരെയും നമുക്ക് ജീവിക്കാം. കര്തവത്തിനു ഏവര്‍ക്കും സഹായിക്കട്ടെ.

കടപ്പാട് :
ബ്രതരെന്‍ വോയിസ് , കോട്ടയം, കേരളം.
http://knol.google.com/k/p-v-ariel/-/12c8mwhnhltu7/0#

ക്രിസ്തീയ ആരാധന എന്നത് വെറും ഒരു ചടങ്ങോ?

ചിന്തിക്കാന്‍

ക്രിസ്തീയ ആരാധനയെപ്പറ്റിയുള്ള ചില ചിന്തകള്‍
1993 ല്‍ സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കോളം.


ആരാധനയെപ്പറ്റി പലര്‍ക്കും പലവിധ ചിന്തകള്‍ ആണുള്ളത്. ചിലര്‍ക്ക്, ഞായറാഴ്ച് ആരാധനക്ക് പോയില്ല എങ്കില്‍ മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് ചിന്തിക്കും! ആ സഹോദരന്‍ അല്ലങ്കില്‍ ആ സഹോദരി എന്തു വിചാരിക്കും എന്ന ചിന്തയായിരിക്കും. ചിലര്‍ കൂട്ട് സഹോദരങ്ങളെ കണ്ടു സംസാരിക്കുന്നതിനും അതുവഴി സ്നേഹം പങ്കിടുന്നതിനും ഈ സമയം കണ്ടെത്തുന്നു. ദൈവ വചനത്തില്‍ ഇതൊരു നിര്‍ബന്ധമായോ, നിയമം ആയോ സൂചിപ്പിച്ചിട്ടു പോലുമില്ല. എന്നാല്‍ ചിലര്‍ അതൊരു കര്‍ശന നിയമമായി കണക്കാക്കി അതില്‍ പങ്കു കൊള്ളുന്നു. വലിയവനായ ദൈവം നമുക്ക് ചെയ്ത ഉപകാരങ്ങളെ ഓര്‍ക്കുന്നതിനും, നന്ദി കരേറ്റുന്നതിനും നാം അവനോട് കടപ്പെട്ടിരിക്കുന്നു. അതിനു നാം വീഴ്ച് വരുത്തുവാന്‍ പാടുള്ളതല്ല.

ദൈവം പാപിയായ മനുഷന്റെ അവസ്ഥ കണ്ട് അറിഞ്ഞ്‌ തന്റെ ഏകജാതനായ പുത്രനെ നമുക്ക് മറുവിലയായി നല്‍കി. തന്റെ രക്തം ക്രൂശില്‍ മുഴുവനായും ചൊരിഞ്ഞു നമ്മെ മക്കളാക്കി തീര്‍ത്ത ആ രക്ഷകനെ നാം ആരാധിക്കണം, അതിനു നാം കടപ്പെട്ടിരിക്കുന്നു. അതിനായി നാം കൂടി വരണം, പക്ഷെ അതൊരു വെറും ചടങ്ങായി ത്തീരാന്‍ ഒരിക്കലും പാടുള്ളതല്ല. പലപ്പോഴും അതങ്ങിനെ ആയിത്തീരാരില്ലേ? അങ്ങനെ ആകാതിരിക്കാന്‍ നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

അടുത്തയിടെ ഒരു സഭയിലെ രണ്ടു മൂപ്പെന്മാരുടെ സംഭാഷണത്തില്‍ കേട്ട ചില വാചകങ്ങള്‍ താഴെ കുറിക്കട്ടെ, ഇതോടുള്ള ബന്ധത്തില്‍ അത് ചിന്തനീയം തന്നെ.

'സഹോദരാ' എന്നുള്ള സംബോധനയോടെ ഏതോ ചില സഭാ വിഷയങ്ങള്‍ പറയാന്‍ മുതിര്‍ന്ന ഒരു മൂപ്പനോട് മറ്റൊരു മൂപ്പന്‍ "എന്തോന്ന് സഹോദരന്‍, എനിക്കൊന്നു കേള്‍ക്കണ്ട." ഇത് കേട്ട മറ്റേ മൂപ്പെന്‍: "അല്ല, അങ്ങനെയങ്കില്‍ കഴിഞ്ഞ ആഴ്ച ഒരേ അപ്പത്തില്‍ നിന്നും ഒരേ പാനപാത്രത്തില്‍ നിന്നും പങ്കു കൊണ്ട നാം തമ്മില്‍ ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ?

മറ്റേ മൂപ്പെന്‍: അപ്പം നുറുക്കല്‍ ഒരു ഫോര്‍മാലിട്ടി അല്ലാതെന്ത്!

പ്രീയപ്പെട്ടവരെ നമ്മുടെ ആരാധന ഇത്തരം വെറും ചടങ്ങായി മാറാതിരിക്കട്ടെ.
സത്യത്തിലും ആത്മാവിലും ഹൃദയത്തിന്റെ അന്തര്‍ഭാഗത്ത് നിന്ന് മാത്രം ഉയരുന്ന സ്തുതി സ്തോത്രങ്ങളാല്‍ നമുക്കവനെ ആരാധിക്കാം. അത് മാത്രം ആയിരിക്കട്ടെ നമ്മുടെ ആരാധനാ കൂടിവരവുകളുടെ ഉദ്ദേശവും ലക്ഷ്യവും. അങ്ങനെയെങ്കില്‍ നമ്മുടെ സ്തുതിയും സ്തോത്രവും അവന്‍ കൈക്കൊള്ളും. അല്ലാത്ത ആരാധനകള്‍ ജീവനറ്റതായ വെറും ചടങ്ങുകള്‍ മാത്രമായിരിക്കും. അതില്‍ ദൈവം പ്രസാദിക്കയുമില്ല.

ദൈവം പ്രസാദിക്കുന്ന ആരാധന കഴിപ്പാന്‍ കര്‍ത്താവ് ഏവര്‍ക്കും ഇടയാക്കട്ടെ.

കടപ്പാട് : സുവിശേഷ ധ്വനി വാരിക

ദുര്‍നടപ്പ് വിട്ടോടുവീന്‍ (1. Cor. 6:18) പാര്‍ശ്വ വീക്ഷണം

ഉന്നതധ്വനി മാസികയില്‍ ചില വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രസിദ്ധീകരിച്ചത്


പുതിയ രീതിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനു തമിഴ് നാട് ഗവണ്മെന്റ് ധാരാളം പണം ചെലവഴിക്കും എന്ന് റിപ്പോര്‍ട്ട് ചൈയ്യപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം കോടിക്കണക്കിനു രൂപയത്രേ ക്ഷേത്ര നിര്‍മിതിക്കായി ഈ ഗവണ്മെന്റ് ചിലവാക്കിയത്.

തമിഴ് നാട്ടിലെ ഏതു മുക്കിലും മൂലയിലും ക്ഷേത്രങ്ങളാണ് ; പ്രതിഷ്ടാ സമയത്ത് ഒരു ഉത്സവം, ദൈവത്തിനു ശക്തി കുറഞ്ഞു എന്നു തോന്നുമ്പോള്‍ ഒരു ഇളക്കി പ്രതിഷ്ഠ; അപ്പോഴൊരു ഉത്സവം. വിശേഷപ്പെട്ട ഇത്തരം അവസരങ്ങളില്‍ എല്ലാം ദൈവത്തിനു പാലാഭിഷേകവും നടത്തുന്നു.

സുഭിക്ഷതയോടെ പാലില്‍ നീരാടുന്ന ദൈവങ്ങള്‍. അര്‍ത്ഥപ്പട്ടിണിയോടെ പാലഭിഷേകം നടത്തുന്ന ഭക്തെന്മാര്‍.

ഭാരതത്തിനു സ്വാതന്ത്രിയം കിട്ടിയിട്ട് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ് നാട്ടിലെ എഴുപത്
ശതമാനത്തിലധികം ഗ്രാമങ്ങളില്‍ ഇന്നും ശുദ്ധ ജലം ലഭിപ്പാനില്ല എന്നത്രേ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദൈവത്തിനു പാലഭിഷേകം, സാധാരണ ജനങ്ങള്‍ ദാഹ ജലത്തിനായി കേഴുന്നു. എന്തൊരു വിരോധാഭാസം.
ഭാരതത്തിലെ കുട്ടികളില്‍ ഏകദേശം 60 ശതമാനത്തിലധികം വേണ്ട പോഷകാഹാരം ലഭിക്കാതെ ബുദ്ധി മാങിയം ഉള്ളവരായി അനേക തരം രോഗങ്ങല്‍ക്കടിമയാകുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന പാലില്‍ നല്ലൊരു പങ്കു ഇത്തരം ആവശ്യങ്ങള്‍ക്കായി അനാവശ്യമായി ഒഴുക്കിക്കളയുന്നു.

ഇത്തരം ഒരു ചുറ്റുപാടില്‍ കഴിയുന്ന ഒരു വിശ്വാസിക്ക് ഇതെല്ലം കര്‍ത്താവിന്റെ വരവിന്റെ നാള്‍ അടുത്തു എന്നു വിളിച്ചറിയിക്കുന്ന സംഭവങ്ങളായി കാണുവാന്‍ കഴിയും. മനുഷ്യര്‍ ദ്രവ്യാഗ്രഹി കളും, വിഗ്രഹാരാധികളുമായി ജീവനുള്ള ദൈവത്തെ മറന്നു അവനെ നിന്നിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു.

ജീവനുള്ള ദൈവത്തെ നിന്നിച്ച്ച അശൂര്‍ രാജാവായ സെന്ഹെരിബിനും അവന്റെ പടജ്ജനതിനും ഉണ്ടായ നാശം പോലെ യഹോവക്കും അവന്റെ അഭിഷക്തനും വിരോധമായി സംസാരിക്കുന്നവര്‍ക്കും, പ്രവര്‍ത്തിക്കുന്നവര്‍ക്കും, ജീവനുള്ള ദൈവത്തെ നിന്നിക്കുന്നവര്‍ക്കും, അന്യ ദൈവങ്ങളില്‍ ആശ്രയിക്കുന്നവര്‍ക്കും നാശം സംഭവിക്കാന്‍ പോകുന്നു. ആ നാശ ഗര്‍ത്തത്തില്‍ നിപതിക്കാതിരിക്കാനും ദൈവ രാജ്യത്തെ അവകാശമാക്കുന്നതിനുമായി ദുര്‍നടപ്പ് വിട്ടൊഴിഞ്ഞു ജീവനുള്ള ദൈവത്തെ മാത്രം ആരാധിക്കുന്നവരായിരിപ്പാന്‍ നമുക്ക് അങ്ങനെയുള്ള സഹോദരങ്ങളെ ആഹ്വാനം ചെയ്യാം.

അങ്ങനെയുള്ള നമ്മുടെ സഹപ്രവര്‍ത്തകരെയും, മിത്രങ്ങളെയും നമുക്ക് നമ്മുടെ പ്രാര്തനകളില്‍ ഓര്‍ക്കാം.
കര്‍ത്താവ് അതിനു ഏവര്‍ക്കും സഹായിക്കട്ടെ.
ശുഭം
കടപ്പാട് Highrange Echo Monthly Magazine
Kottayam, Kerala

ചിന്താധാര (Some of my jottings published in Christian weeklies) (Part IV)

ചിന്താധാര- നുറുങ്ങുകള്‍

എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)
1980 ജനുവരിയില്‍ (2)ബ്രതെരന്‍ വോയിസ് വാരികയില്‍ പ്രസിദ്ധീകരിച്ചത്.
Contents



നാഥാ! ഈ മരുപ്ര യാണ ത്തില്‍ ഞങ്ങളുടെ ജീവിതം അങ്ങയുടെ
മഹാ കരുണയില്‍ മാത്രമാണല്ലോ ആശ്രയിച്ചിരിക്കുന്നത് .
നിരവധി പ്രതികൂല സാഹചര്യങ്ങളിലൂടെ നീങ്ങുന്ന അടിയാരെ അടിപതറാതെ അവിടുത്തെ വരവ് വരെയും അങ്ങയില്‍ മാത്രം ഉറച്ച് മുന്നോട്ടു പോകുവാന്‍ സഹായിക്കുക.
ഈ ധരയി ല്‍ അ ങ്ങയുടെ മക്കള്‍ക്ക് കഷ്ടതകള്‍ വളരെ ഉണ്ട് , എന്നാലും ഞങ്ങളില്‍ വെളിപ്പെടുവാന്‍ പോകുന്ന തേജെസ് വിചാരിക്കുമ്പോള്‍ ഈ ലോകത്തിലെ കഷ്ടതകള്‍ കേവലം നിസ്സാരം എന്ന്‍ ഞങ്ങള്‍ എണ്ണുന്നു. അങ്ങയുടെ ആശ്വാസ വചനങ്ങള്‍ അടിയങ്ങള്‍ക്കു ആശ്വാസം പകര്‍ന്നു തരുന്നവ ആകയാല്‍ ഞങ്ങള്‍ അതില്‍ ആശ്വാസം കണ്ടെത്തുന്നു.
അങ്ങയുടെ ആശ്വാസ വചനങ്ങളില്‍ ഞങ്ങള്‍ ആശ്വാസം കണ്ടെത്തി സന്തോഷകരമായി അങ്ങയുടെ വരവിന്‍ നാളിനെ നോക്കി അവാലോടിരിക്കുന്ന അടിയാരെതുടര്‍ന്നും
കടാക്ഷിക്കേണമേനാഥാ!

ശുഭം

കടപ്പാട് : ബ്രറെരന്‍ വോയിസ് , കോട്ടയം
1980 ജനുവരി രണ്ട് ലെക്കത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!!

മാനവ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, മുറിപ്പിക്കുന്ന മാന്യന്‍മാര്‍ കുറിക്കൊണ്ടാല്‍ നന്ന്‍.
***

വന ദേവതകളെ പ്രീതിപ്പെടുത്തി യന്ജം നടത്തുന്നതിനു മുന്നോടിയായി മരം മുറിച്ചു മാറ്റുന്ന ഒരു ചടങ്ങിനെക്കുറിച്ച് അടുത്തയിടെ പത്രങ്ങളില്‍ വായിക്കുകയുണ്ടായി.

മാനവ രാശിയുടെ നിലനില്‍പ്പ്‌ തന്നെ മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ആചാരാനുഷ്ടാനങ്ങളോടെ മരം മുറിച്ചു മാറ്റുന്ന പ്രവണത നമ്മെ എവിടെക്കൊണ്ടെത്തിക്കും എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു.

മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചാരനതോതോടെ, നശിപ്പിക്കുകയോ?
അന്ധ വിശ്വാസത്തിന്റെ ഊരാക്കുടുക്കില്‍ നാം അകപ്പെട്ടിരിക്കയോ? സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നമുക്ക് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും ഇനിയും മോചനമില്ലേ?
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്പ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് വന്‍ നേട്ടങ്ങള്‍ കൈവരിച്ച വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച അത്തരം സംരംഭങ്ങളിലേക്ക് നാം അടുത്തിടെ കാലെടുത്തു വെച്ചതല്ലേ ഉള്ളു. ഒരു പക്ഷെ നമ്മുടെയും നമ്മുടെ നേതാക്കന്മാരുടെയും മറ്റും അന്ധവിശ്വാസത്തിന്റെ ഫലമല്ലേ ഇത്തരം മേഖലകളില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തിനു കാരണം. അപ്പ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി അവയ്ക്ക് പിന്നാലെ ഓടി അവയെ വാരിപ്പുണ രാനുള്ള വെമ്പലില്‍ നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുന്നതു കൂടാതെ പല നേട്ടങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു. സഹസ്രാബ്ദത്ത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ എത്തി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ആ പഴയ ശിലാ യുഗത്തിലേക്ക്, അല്ലെങ്കില്‍ ആ കാളവണ്ടി യുഗത്തിലേക്ക് ഒളിച്ചോടാനുള്ള ഒരു തരാം വെഗ്രതയല്ലേ ഇത്തരം സംരംഭങ്ങള്‍?

ചില മഹത് വ്യക് തികള്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇത്തരുണത്തില്‍ പ്രസ്തവ്യമാത്രേ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് ഇപ്രകാരം പറഞ്ഞു: "മക്കളില്ലാത്ത മനുഷ ജീവിതം എത്രമാത്രം നിരര്ഥകമാണോ അത്ര തന്നെ നിരാശാ ജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും.

മരങ്ങള്‍ നട്ടു വളര്‍ത്തുന്നത് ഏതൊരു രാഷ്ട്രത്തിന്റെയും സമൃദ്ധി യുടെ ലക്ഷണമാണെന്ന് , ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി.
ഗൌതമ ബുദ്ധന്‍ ഇപ്രകാരം പറഞ്ഞു, "അളവറ്റ പരോപകാരത്തിന്റെ പ്രതിച്ച്ചയയാണ്‌ മരങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിനായി അവ ആരില്‍ നിന്നും ഒന്നും തന്നെ അവകാശപ്പെടുന്നില്ല, പകരം ജീവിത കാലമത്രയും അത് മനുഷ രാശിക്ക് ഉപയോഗപ്രദമായ പദാര്‍ഥങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. അത് മാത്രമോ, തന്നെ മുറിച്ചു മാറ്റാന്‍ വരുന്ന മരം വെട്ടു കാരനും താന്‍ നിലം പരിചാകുന്നതുവരെ തണല്‍ നല്‍കി സമാശ്വസിപ്പിക്കുന്നു.

കബീര്‍ രേഖപ്പെടുതിതിയത് ഇപ്രകാരമാണ്, "സ്വന്ത ശരീരവും മനസ്സും തനിക്കുള്ളതൊക്കെയും മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്ന മരങ്ങളാണ് യെധാര്ഥ ത്യാഗികള്‍, അവരത്രെ ഏറ്റവും വലിയ പരോപകാരികളും. ഈ പരിത്യാഗികളെ ശുശ്രൂഷിക്കുന്നവര്‍ ദൈവാനുഗ്രഹത്ത്തിനു തികച്ചും അര്‍ഹരാണ് .

മത ഗ്രന്ഥങ്ങളില്‍ മരങ്ങളോടുള്ള ബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.
ഭഗവത് ഗീതയില്‍ ഇപ്രകാരം കാണുന്നു, "ഇലകള്‍, മുകുളങ്ങള്‍, പൂക്കള്‍‍, ഫലങ്ങള്‍, വേരുകള്‍, തൊലി, തടി, സത്ത് , കരി, ചാരം, തണല്‍, എന്നു വേണ്ട തനിക്കുള്ളതെല്ലാം അന്യര്‍ക്കുവേണ്ടി അര്‍പ്പിക്കുന്ന മരം അവസാനം തന്നെത്തന്നെ മാനവ നന്മക്കായി സമര്‍പ്പിക്കുന്നു. എത്ര ധന്യമാണീ വൃക്ഷങ്ങളുടെ ജീവിതം.

"വഴിവക്കില്‍ മരം നടുന്നവര്‍ അതില്‍ പൂക്കളും ഇലകളും കായ് കളും ഉള്ളിടത്തോളം കാലം സ്വര്‍ഗത്തില്‍ അനുഗ്രഹം ഉണ്ടാകും" എന്നു പത്മ പുരാണത്തില്‍ പറയുന്നു.

ബൈബിളിലെ ഉല്‍പ്പത്തി വിവരണത്തില്‍ ഇപ്രകാരം പറയുന്നു, "യെഹോവയായ ദൈവം ഭൂമിയും, ആകാശവും സൃഷ്ടിച്ച് നാളില്‍ വയലിലെ ചെടി ഒന്നും അതുവരെ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയിച്ചിരുന്നുമില്ല. നിലത്തു വേല ചെയ്യുവാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല. ഭൂമിയില്‍ മഞ്ഞു പൊങ്ങി നിലം ഒക്കെയും നനച്ച് വന്നു. യെഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവ ശ്വാസം ഊതി മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു. അനന്തരം യെഹോവയായ ദൈവം മനുഷ്യനെ അവിടെ ആക്കി കാണാന്‍ ഭംഗിയുള്ളതും, തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവില്‍ ജീവ വൃക്ഷവും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യെഹോവയായ ദൈവം നിലത്തു നിന്നു മുളപ്പിച്ചു" മനുഷ്യന്റെ നിലനില്‍പ്പിനു വൃക്ഷങ്ങളുടെ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ആവശ്യകത എത്ര വലുതെന്നല്ലേ സൃഷ്ടിയിലെ ഈ ക്രിയ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ .
ഒരു സാധാരണ വൃക്ഷം ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ ഡയോക്സ്യടെ വാതകം വലിച്ചെടുക്കുകയും പകരമായി രണ്ടിരട്ടി ഒക്സിജെന്‍ വാതം പുറത്തേക്ക് വിടുകയും ചെയ്യുന്നു. പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു തന്നെ മരങ്ങള്‍ വഹിക്കുന്നു. ഇത്തരം നിസ്വാര്‍ത്ഥ സേവനം ചെയുന്ന മരങ്ങളെ നശിപ്പിക്കുന്നതില്‍ നാം രസം കണ്ടെത്തിയാല്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനു രണ്ടു പക്ഷമില്ല.
"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുംപോഴതെകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"
എന്ന കവി വചനം ഇത്തരുണത്തില്‍ പ്രസ്താവ്യമത്രേ
നിശബ്ധവും നിസ്വാര്തവുമായ സേവനം ചെയ്യുന്ന മരങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നുയെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്. ഒരു അനുഭവ കഥ പറയെട്ടെ:
"ചില വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളാണിത്.
ബീഹാറിലെ ഭാഗത്ത്പുര്‍ ജില്ലയിലെ ഒരു വില്ലേജില്‍ താമസിച്ചിരുന്ന (ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ താമസിക്കുന്നു) സുഹൃത്തിന്റെ പുരയിടത്തില്‍ അയാളുടെ അച്ഛനും, വല്ല്യച്ചെനും,
അമ്മാവനും യഥാക്രമം മാവ് , പേര, ആത്ത എന്നീ മരങ്ങളുടെ ഓരോ തൈ നട്ടു. മറ്റു പല മരങ്ങളും ചെടികളും ആ പുരയിടത്തില്‍ വളരുന്നുണ്ടായിരുന്നു. ഇവക്കെല്ലാം വേണ്ട ശുശ്രൂഷകള്‍ യഥാസമയം ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ സുഹൃത്തിന്റെ വല്ല്യച്ചെന്‍ ബിസ്സ്നെസ്സ് സംബന്ധമായി വാരണാസിക്ക് പോവുകയും അവിടെ വെച്ച് മരണമടയുകയും. അദ്ദേഹം മരിച്ച ആഴ്ചയില്‍ തന്നെ ബീഹാറില്‍ താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട പേര മരം ഉണങ്ങി. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ചില വര്‍ഷങ്ങള്‍ക്കു ശേഷം സുഹൃത്തിന്റെ പിതാവ് വാരണാസിക്ക് പോയി, താന്‍ ബീഹാര്‍ വിട്ട ആ ദിവസം മുതല്‍ അദ്ദേഹം നട്ട മാവ് ഉണങ്ങുവാന്‍ തുടങ്ങി.
മരങ്ങളുടെ ഈ മരണങ്ങള്‍ അവയെ ശുശ്രൂഷിച്ചു വളര്‍ത്തിയവരോടുള്ള സ്നേഹ പ്രകടനമല്ലേ?
ചുരുക്കത്തില്‍ മനുഷ്യ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, മുരിപ്പിക്കുന്ന മാന്യന്മാര്‍ കുറിക്കൊണ്ടാല്‍ നന്ന് . മരം മുറിക്കല്‍ മൂലം നാം നമ്മുടെ തന്നെ നിലനില്‍പ്പിനു ചുവട്ടില്‍ കോടാലി വെക്കുകയാണ് എന്ന സത്യം വിസ്മരിക്കാതെ മരം മുറിക്കുന്നവര്‍ മരം നട്ടു പിടിപ്പിക്കുന്നതിനും മുന്‍ കൈ എടുക്കേണ്ടതുണ്ട് . വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വനം വകുപ്പ് വിതരണം ചെയ്യുന്ന വൃക്ഷതൈകള്‍ അവിടവിടെ നട്ടു പിടിപ്പിക്കുന്നതിനു ചിലര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല ഇത്രയുമെഴുതിയത് . നമുക്ക് മരങ്ങള്‍ നട്ടു പിടിപ്പിക്കാം, നമ്മുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാം.

ശുഭം

Source:
http://knol.google.com/k/p-v-ariel/മരങ-ങള-ല-മന-ഷ-യ-ഭ-വ-മര-മ-റ-ക-ക-ന-നവര-ജ/12c8mwhnhltu7/193

ചിന്താധാര- നുറുങ്ങുകള്‍ (Some of my jottings published in Christian weeklies) (Part IV)

നുറുങ്ങുകള്‍ (ചിന്താധാര)


എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)
1980 സുവിസേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്

അസമാധാനത്തിന്റെ അലമാലകള്‍ ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരിക്കുന്ന ലോകമാകുന്ന മഹാസമുദ്രത്തില്‍ സുഖ ദുഃഖ സമ്മിശ്രമായ മനസ്സുമായി പലവിധ കര്‍മ്മങ്ങളില്‍ മുഴുകി ക്കഴിയുന്ന മാനവജാതിയുടെ മദ്ധ്യേ സന്തോഷ ചിത്തനായി കഴിയുന്നതിനിട വരുത്തുന്ന നാഥാ അങ്ങേക്ക് സ്തോത്രം.

സമാധാന സനെദ് ശകനായ അങ്ങയുടെ പാവന മാര്‍ഗങ്ങളില്‍ ആശ്രയം തേടിയതിനാല്‍ അസ്സമാധാനതിന്റെ തിരമാലകള്‍ക്കൊപ്പം ഉയര്‍ന്നും പൊങ്ങിയും നാശത്തില്‍ നിപതിക്കാതെ ഉറപ്പേറിയ ആ പാറമേല്‍ അഭയം ലഭിച്ചതിനാല്‍ ഞാനിന്നു നിര്‍ഭയനും സുരക്ഷിതനുമാണ് .

എത്രയോ വേദനാജനകമായ ഒരു അവസ്ഥയിലായിത്തീരാമായിരുന്ന അടിയനെ അതില്‍ നിന്നും വിടുവിച്ചു രക്ഷിച്ച അങ്ങയുടെ കൃപക്കായി സ്തോത്രം.

ജ്ഞാനദായകനും, പ്രേമസ്വരൂപനുമായ അങ്ങ് ഇന്ന് എന്റെ ഹൃദയത്തില്‍ അധിവസിക്കുന്നതിനാല്‍ ഞാന്‍ ഇന്ന് സന്തുഷ്ടനാണ്‌.

എന്റെ എല്ലാ ചെയ്തികളുടയും പ്രേരക ശക്തി അങ്ങ് മാത്രമാണെന്ന സത്യം ഞാന്‍ മനസ്സിലാക്കുന്നു.

ഈ ദുഷ്ട ലോകത്തില്‍ ആയിരിക്കുന്നിടത്തോളം കാലം എന്റെ സകല പ്രവര്‍ത്തികള്‍ മൂലവും അങ്ങയുടെ നാമം മാത്രം മഹ്ത്വീകരിക്കപ്പെടുവാന്‍ ഇടയാക്കിയാലും.

ശുഭം


കടപ്പാട്:
സുവിശേഷ ധ്വനി വാരിക,
കൊച്ചി, കേരളം
1980 ല്‍ സുവിശേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്

ചിന്താധാര- നുറുങ്ങുകള്‍ (Some of my jottings published in Christian weeklies) (Part III)


ചിന്താ കുറിപ്പുകള്‍ (നുറുങ്ങുകള്‍)


എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)
1980 സുവിസേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്


ശ്രേഷ് ടനും സ്നേഹസ്വരൂപനുമായ ഞങ്ങളുടെ കര്‍ത്താവേ,
അങ്ങയുടെ സൃഷ്ടികളില്‍ ഉള്‍പ്പെട്ടതായ വിസ്ത്രിതി യേറിയതും
അത്ഭുതകരവുമായ വ്യോമ മണ്ഡലം പോലും
അങ്ങയുടെ മഹത്വത്തെ വര്‍ണിക്കുമ്പോള്‍, സൃഷ്ടികളില്‍ ഏറ്റം
ഉത്തമമായ മനുഷ വര്‍ഗം അവിടുത്തെ മഹത്വത്തെക്കുറിച്ചും,
മനസ്സലിവിനെക്കുറിച്ചും എത്ര വര്‍ണിച്ചാലും മതിയാകാതെയാണിരിക്കുന്നത്.
എങ്കില്‍ നാഥാ, ഈ ജഗത്തില്‍ അങ്ങ് സൃഷ് ടിച്ച് ആക്കിയിരിക്കുന്ന
സൃഷ്ടി ജാലങ്ങലോടോപ്പം ഞങ്ങളും അങ്ങയുടെ മഹത്വത്തെ വര്‍ണ്ണിക്കുന്നു, വാഴ്ത്തുന്നു.

ആതമനായകാ, അന്ത്യത്തോളം ഈ ആരാധനക്കും സ്തുതിക്കും
വിഖ് നം വരാതെ തുടര്‍ന്ന് കൊണ്ടുപോകുവാന്‍ സഹായിച്ചാലും.
ശുഭം




കടപ്പാട് .
സുവിസേഷധ്വനി വാരിക,
കൊച്ചി.

Successful wives, happy hubbies

A Cover Story and A Response:

“Behind every power woman is...
...a man who prefers to remain in the shadow” (A TSI exclusive on the husbands of power women) **


Apropos the cover story, “Behind Every Power Woman is...” (TSI, Dec 21-27), it made a special read altogether. Thanks for this wonderful issue. Earlier you came out with the issue of wonderful women warriors who rule silently at their respective places, and now you came out with yet another interesting story of the people behind some of the successful women. It’s really interesting to read such stories at a time when the political and unpleasant events are marauding us day and night. Keep us informed about the developments happening in and around the world.

Read More @ http://www.thesundayindian.com/24012010/storyd.asp?sid=8374&pageno=1

** A TSI exclusive on the husbands of power women Read@
http://www.thesundayindian.com/27122009/section.asp?sname=%27Cover%20Feature%27&idate=27/12/2009
Source:http://bit.ly/8Ba9rj

An Editorial and A Response:

It is a dangerous precedence to create more states based just on mere political ambitions!

by. Arindam Chaudhuri, Editor-in-chief, The Sunday Indian

The untimely demise of Y. S. Rajasekhara Reddy could not have happened at a worse time. The sequence of events that happened post his death proved the same. If initially it was a major political crisis that erupted with respect to the nomination of a candidate as the next chief minister of the state, later on, it was the demand of K. Chandrasekhar Rao (KCR) for a separate state of Telangana that turned one of the most prosperous and properly administered states into a virtual battleground. The state, which for a very long period has been in the news for its strides in Information Technology and the successful battle against Maoists, is now in the news for all the wrong reasons. True to its style, the government at the Centre easily gave in to the demands of K. Chandrasekhar Rao, who was quick to realise the political vacuum that was created by the death of YSR and found the revival of Telangana movement for a separate state an ideal platform to re-launch his political career graph….
Read more@http://www.thesundayindian.com/27122009/storyd.a sp?sid=8252&pageno=1

A Response:
The edit is a serious thought at this juncture, the statement the center made on this issue is one of the Himalayan blunders the congress did it in the recent past. It only made people to divide each other on regional, and cast issues. The people moved in unity till the other day divided into different groups and declare war on each other, the student community too divided apart on this issue, the situation here is so alarming that it should not happened to any state or people. Our so called rulers adopted a policy of divide and rule of the erstwhile British Raj. One cannot understand where we are heading to? Are we going back to the primitive world? What to do now is the big question and dilemma breaking into the heads of our leaders. So sad are the ways of our political leaders, one cannot understand the benefit behind this hidden agenda.

No doubt the Congress Government at the center messed up everything in the state of Andhra Pradesh by their hasty decision. Its one of their greatest blunders they committed in the recent past. The divide and rule policy will not work now. The government itself is in jeopardy now since even a good number of ministers submitted their resignation. The Sonia Singh Chidambaram + Pillai’s formula is in utter flop now and a leading state in India become leaderless, so strange are the politicians play. The edit is an eye opener.
Thanks for sharing.

Source:
http://thesundayindian.com
http://bit.ly/8Ba9rj

No Butter Chicken--An Edit of Vinod Mehta And A Response.

Summary..
A response to Outlook Magazine's Year end special double issue on its cover story

Dear Mr. Mehta this issue the double issue is no doubt a Special New Year gift to your readers. Your selection this year for the feast is really praiseworthy. Though as you said nothing much has happened as bad mews as expected. It is good you brought a sumptuous feast to your readers in this form interestingly avoiding the chicken tikka, chilli etc stuff, but had given importance to the Nadan (local) Dosa like south Indian stuffs. I am happy to make a note of Paul Zachariaariah’s ‘Once Upon An Erissery’ the Kerala's own sadya and appam (coconut milk special) and other food items, yes, gone are the days, now everything available in a ready made mix in packets is the sorry state of the high-tech India. Yes. the traditional taste is gone forever. Altogether this double issue no doubt a double feast on the eve of New Year 2010. Thanks Mehta and others for this sumptuous feast. Keep it up Mr. Mehta the dog editor. LOL

To read the Edit and more visit at this link.
http://www.outlookindia.com/article.aspx?

263512#comments

Let us be the salt and light to this decaying world

Dr. Woodrow Kroll, president of Back to the Bible International, wrote an article recently for “Bible Teaching for Confident Living” an official publication of Back to the Bible India.

I believe it to be worth reading writing to ponder over to this New Year.

He said,“The last two decades have shown how much the world needs the salt and light of Christians.”

“I was born in the 1940s and remember fondly the innocence of my youth. The 1950s was perhaps the more carefree decade in modern history. I spend my boyhood in that decade.

How things have changed in my lifetime! Instead of preserving life, some doctors have discovered a lucrative gold mine in killing children in the womb. Kids aren’t taking Bibles to school anymore; they are taking guns. Metal detectors used to be a novelty; now they are as common as an exit door.

Our society is disintegrating before our eyes. We act more like animal than animals do. Only a fool thinks that increased technology, leisure and education have done anything but produce well-educated, high-tech thugs with time on their hands.

Perhaps it’s time we reevaluated one aspect of Christ’s call to His followers. Maybe we should see the seasoning of our society as a missionary calling, just as much as taking the Gospel to a pagan society. After all, most “pagan” societies aren’t as pagan as we Westerners have become.”

As someone from the east, Dr. Kroll’s statements about the state of affairs in the west ring true because we are experiencing the same problems in the east.

A kind of fear and chaos prevails among the people irrespective of their position money or power.

Look at the political situation in our Andhra Pradesh, India. In that region, people lived in peace and harmony. Now they are divided into two groups and are warring against each other for separate states within their boundaries.

Sadly, this is a common phenomenon prevailing in India.

In all such situations, if we closely look we can see clear-cut evidence of avarice, jealousy and selfishness.

No doubt the desire for inordinate wealth is also a major reason behind such incidents.

As we, the believers in Christ, live among such people, we can play a major role here.

That role is of “the salt and light of this world.”

When Christ said this to His disciples, I believe He meant it in a literal sense.

One of the characteristics of salt is that it can preserve things from decaying, so we are to be the preservative in this decaying world.

Jesus also said that we are the light of the world. Our light indicates our true knowledge of God. We received this light by accepting Jesus Christ as our personal Lord and Savior.

And as the carriers of the wonderful light, we are to let this light shine through us so that people come in touch with us also will enjoy the true knowledge of God.

As our Lord said and desired, Let us be the salt and light to this decaying world.

May God bless.

Thanks for stopping by. If you find our content useful, leave a comment. Check back with us often at The Underground.
An Article First published in theUndergroundsite.com Christian Magazine.
http://theundergroundsite.com/index.php/2010/01/let-us-be-the-salt-and-light-to-this-decaying-world-10807

నా మోతట్టి తెలుగు నోల్

ఇతు ఒక్క టెస్ట్ నోల్
నా తెలుగు రీదెర్స్ అంతరుక్కు నా హ్రిదయపూర్వ వందనాలు

వందనాలండి బాగున్నారా నేను ఫిలిప్ ఏరియల్ సిక్కంద్రబదిల్ నిచ్చ్చు మాట్టిలాడుతున్నారు
టైం దొరుక్కుతే నా క్నోల్ పేజి విసిత్ చేస్తామా
ప్రొఫెసర్ సాబ్ బాగున్నారా
ఇతు బ్రతేర్ ఏరియల్ ఫైలిప్పు
సిక్కంద్రబాదిల్ నించు



బాయ్ నౌ
మల్లి కలుస్తాం
http://bit.ly/8Ba9rj

Mighty Prevailing Prayer ( A Book Review)

Some of my jottings (Christian)

My First Hindi Knol

Let Us Wisely Utilize Our Privileges

Let us be the salt and light to this decaying world

ക്രൈസ്തവസഭക്ക് ഒരു കേന്ദ്രഭരണ സംവിധാനം ആവശ്യമോ?


1981 സുവിശേഷകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം


കര്‍ത്താവിന്‍റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമായ ക്രൈസ്തവസഭ ഏതെങ്കിലും ഒരു കേന്ദ്രഭരണത്തിന് നിയന്ത്രണത്തിന്‍ കീഴില്‍ മുന്നോട്ടു പോകേണ്ടതാണോ?
ഇന്ന്‌ ഏതാദൃശ കേന്ദ്രഭരണ സംവിധാനമുള്ള സഭകളാനധികവും. അത് വചനനുസരന്നമാണോ
അതോ വചനവിരുധ്ഹമോ ? നമ്മുടെ ആധികാരിക ഗ്രന്ഥമായ തിരുവചനം ഇതേപ്പറ്റി എന്തു പറയുന്നു ഈ നോളിലൂടെ എഴുത്തുകാരന്‍ തന്‍റെ ചിന്തകള്‍ പങ്കു വെക്കുന്നു.

കര്‍ത്താവിന്‍റെ വിലയേറിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമായ ക്രൈസ്തവസഭ ഏതെങ്കിലും ഒരു കേന്ദ്രഭരണത്തിന് നിയന്ത്രണത്തിന്‍ കീഴില്‍ മുന്നോട്ടു പോകേണ്ടതാണോ?

ഇന്ന്‌ ഏതാദൃശ കേന്ദ്രഭരണ സംവിധാനമുള്ള സഭകളാനധികവും. അത് വചനനുസരന്നമാണോ
അതോ വചനവിരുധ്ഹമോ ? നമ്മുടെ ആധികാരിക ഗ്രന്ഥമായ തിരുവചനം ഇതേപ്പറ്റി എന്തു പറയുന്നു ? അതാണ് ഈ ലേഖനതിന്റെ ചിന്താവിഷയം. തിരുവചനത്തില്‍ ഉള്ളതുപോലെ വിശ്വസിക്കയും അനുസരിക്കുകയുമാണല്ലോ വിശ്വാസികളുടെ ചുമതല. അതിലാണല്ലോ അനുഗ്രഹം കുടികൊള്ളുന്നതും

അപ്പോസ്തലനായ പൗലോസ്‌ കൊരിന്തിലുള്ള വിശ്വാസികള്‍ക്ക് എഴുതിയ തന്‍റെ ഒന്നാം ലേഖനത്തില്‍ മൂന്നാമ്ധ്യായത്തില്‍ ഈ വിഷയത്തെപ്പറ്റി വളരെ വ്യക്ക്തമായ ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊരിന്തു സഭയിലെ വിശ്വാസികളുടെ ഇടയില്‍ ഭിന്നാഭിപ്രയങ്ങളും തന്മൂലം ഭിന്നതയും ഉണ്ടായി. വിശ്വാസികള്‍ ഓരോരുത്തരും വിവിധ പക്ഷക്കാരായി മാറി. ഈ വിവരം ക്ലോവയുടെ ആളുകള്‍ മുഖേന പൌലോസിനു അറിവുകിട്ടിയപ്പോള്‍ അവര്‍ക്കെഴുതിയ ലേഖനമാണ് കൊരിന്ത്യലേഖനം. കൊരിന്ത്യരില്‍ പലര്‍ അപ്പോസ്തോലന്മാരുടെയും, ചിലര്‍ ക്രിസ്തുവിന്റെയും പക്ഷക്കാരായിട്ടാണ് സംസാരിച്ചത് . എന്നാല്‍ അക്കാര്യത്തില്‍ അപ്പോസ്തോലന്മാരുടെ പ്രതികരണം എന്തായിരുന്നു? അപ്പോസ്തലന്മാര്‍ സുവിശേഷം പല സ്ഥലങ്ങളില്‍ അറിയിച്ചതിന്റെ ഫലമായി അവിടവിടെ പല സഭകള്‍ ഉണ്ടായി; സഭകളുടെ നിയന്ത്രണത്തിനും ഏകപക്ഷീയമായ നടത്തിപ്പിനും വേണ്ടി ഒരു ആസ്ഥാനകെന്ദ്രത്തെയോ, കേന്ദ്രാതികാരിയെയോ അവര്‍ തിരഞ്ഞെടുത്തോ? ഇല്ല, ഒരിക്കലുമില്ല.

എഫെസ്യലേഖനം 2:20 വായിക്കുക. "ക്രിസ്തുയെസുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്നാ അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു." ഗലാത്യര്‍ 1:6-9 നോക്കുക. 'ഞങ്ങള്‍ നിങ്ങളോട് അറിയിച്ച സുവിസേഷത്ത്തിനു വിപരീതമായി ഞാനാകട്ടെ സ്വര്‍ഗത്തില്‍ നിന്നും ഒരു ദൂതനാകട്ടെ അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍". ക്രിസ്തുയെസുമാത്രമാണ് മൂലക്കല്ലെന്നും, തിരുവചനാനുസരണം നടക്കുക മാത്രമാണ് അപ്പോസ്തലന്മാര്‍ ഉള്‍പ്പടെ സകലരുടെയും ചുമതലയെന്നും ഇവിടെ പൗലോസ്‌ വ്യക്തമാക്കുന്നു. അപ്പോസ്തലന്മാര്‍ പലയിടങ്ങളിലും സഭകള്‍ സ്ഥാപിച്ചെങ്കിലും മേല്‍ക്കോയ്മ നടത്താന്‍ ആഗ്രഹിച്ചില്ല. മറിച്ചു വിശ്വാസികള്‍ക്കാവശ്യമായ ദൂതുകള്‍ നേരിലും കത്തുകള്‍ മൂലവും അവരെ അറിയിക്കുക മാത്രമെ ചെയ്തുള്ളൂ

താഴെക്കൊടുക്കുന്ന വേതഭാഗങ്ങളും അക്കാര്യം വ്യക്തമാക്കും. നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിനു ഞങ്ങള്‍ സഹായികള്‍ അത്രേ; 2 കൊരി. 1: 24 യോഹന്നാന്‍ അപ്പോസ്തലെന്റെ വാക്കുകള്‍ ശ്രദ്ധിക്കുക! "അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല
അവന്‍റെ അഭിഷേകം തന്നെ നിങ്ങള്‍ക്കു സകലതും ഉപദേശിച്ചുതരികയാലും....
(God willing to be contd.)....


http://bit.ly/8Ba9rj

Philip Verghese ‘Ariel’ (P V Ariel) the Knol Author: Some Info about myself and the wonderful place called knol.

(A Small Write-up about the knol author)
A write-up about myself and some experiences here at knol and elsewhere.
Contents

A WARM WELCOME TO MY PAGE

A knol Author from Secunderabad, Andhra Pradesh, India,

Some information about this knol author.

I am a freelance writer and an editor of a bi-monthly magazine. Above all a follower of Jesus Christ. Born and brought in Kerala, India, based at Secunderabad, Andhra Pradesh, India.

My work has appeared in newspapers, weeklies, magazines and on the web, mainly on Christian religion and the Bible. I was a reporter and contributor for Malayalam weeklies and magazine mostly of Christian publications. I am a regular contributor to the web since 2007.

I translated the books of Dr. Woodrow Kroll, Wesley L Duewell and John MacArthur into the Malayalam language. also blogs about the present political issues, Christian spiritual articles for http://theundergroundsite.com

http://www.bahrainbrethren.com

http://www.sakshitimes.com

www.associatedContent.com etc.

Also write Blogs @ http://pvariel.blogspot.com http://arielphilipsv.blogspot.com and philipscom.wordpress.com

I also contribute to news weeklies like, The Week, The Sunday Indian, Outlook, India Today etc.

I authored many Christian Spiritual articles especially in the Malayalam language; and also composed about 60 Christian spiritual songs and poems. I am also the recipient of many literary prizes.

Presently I am working in a Christian Organization as an associate editor at their publication division.

Member—Malayalam Chapter of the Worldwide Author Knol Foundation. Information about Malayalam Knol and Authors. http://knol.google.com/k/knol-foundation/malayalam-chapter-knol-author-foundation/v6cwpxfb3xad/17

A WORD ABOUT KNOL WEB:

Though I have joined knol on September 23 2008 I was inactive for quite sometime and recently I started contributing again and it’s really interesting and encouraging to interact with people here, though I had some unpleasant experiences with few, but that was a blessing in disguise and it helped me to go further with more vigor and enthusiasm. And within a short span I could make it to the ‘Top Viewed Author Award’ list and could make comments and reviews to the other authors at knol. I now introduce my friends and other contacts to join this community called KNOL Though knol is still in its infancy thousands of contributors are already joined and it is a fast growing website to acquire genuine and trustworthy information about anything in this universe. There is a good response to my call and few are already here with a my invitation and doing a tremendous job here.

I take this opportunity to invite my other friends and readers to actively involve here at knol as well as to tell about this to your friends and relatives. A wonderful place to air your views on any subject.

I take this opportunity to express my heartfelt thanks to knol team members, my co-authors, readers and other supporters.

Let me take this time to Wish you all a Happy, prosperous, purposeful and God centered New Year 2010. HAPPY KNOLING 2010


With Best Regards,

P V Ariel, Secunderabad

POST BOX NO 2136;

HEAD POST OFFICE

SECUNDERABAD - 3

ANDHARA PRADESH

S O U T H I N D I A

PS: For further info about me and some of my write-ups. Please visit the following links: http://knol.google.com/k/p-v-ariel/my-early-experience-with-my-writings/12c8mwhnhltu7/90

http://www.associatedcontent.com/article/677509/ladies_and_gentlemen_p_v_ariel.html

http://www.associatedcontent.com/article/1863593/happy_birthday_pv_ariel_my_first_international.html?cat=49

http://knol.google.com/k/p-v-ariel/a-writer-is-born-with-a-new-name/12c8mwhnhltu7/91

http://knol.google.com/k/p-v-ariel/the-hindu-newspaper-played-a-vital-role/12c8mwhnhltu7/133

http://knol.google.com/k/p-v-ariel/my-dilemma-with-my-first-master-piece/12c8mwhnhltu7/34

http://knol.google.com/k/p-v-ariel/some-of-my-write-ups-published-and/12c8mwhnhltu7/35
http://knol.google.com/k/p-v-ariel/global-warming-a-feedback-to-a-cover/12c8mwhnhltu7/167



Source:

Picture credit: Melanie R. Jordan: http:sunloverpublishing.com

Copyright 2007-2009 SunLover Publishing


Used by permission.

http://pvariel.blogspot.com
http://associatedcontent.com

DR. WOODROW KROLL’S QUOTES FROM ‘GIANTS OF THE OLD TESTAMENT (Part IV)

(An adaptation from the booklet Jeremiah)
This is an adaptation from the Book “Giants of the Old Testament, Lessons On Living From “JEREMIAH” Written and published by Dr. Woodrow Kroll, President Back to the Bible, Lincoln, Nebraska.
Contents


CitationCitationEmailEmailPrintPrintFavoriteFavoriteCollect this pageCollect this page
Cover Page of the Book
Credit. backtothebible.org

The God who know you best knows the best for you
Let the Guide of your youth be the Guide of your life.
The end is coming—and then what will you do?
Don’t settle for wishful thinking; make peace in your heart a reality.
Obedience is not just good for you; it’s best for you.
If you’re going in the wrong direction, turning around is the only right direction.
Don’t wait; get right with God today.
Glory in Christ and you can bask in His light forever.
Prayer only works when the channels are open.
God uses the wicked to strengthen the resolve of the righteous.
Whitewash won’t hold up a fence.
Believe in the Bible or you’ll believe anything.
Every Christ bears Christ’s name; live as an honor to His name.
Only a fool thinks he can fool God.
The heart of the problem is the problem with the heart
The God who made us also can remake us.
It’s better to be ablaze for Jesus than smolder in quietness.
When it comes to life and death, there’s no third option.
Better a shattered heart than a hardened heart.
Only God can perform a spiritual heart transplant.
When we hide ourselves in Christ, God never hides Himself from us.
Keep looking up. Your redemption is drawing near.
Never give up on God because He never gives up on you.
God forgets your confessed sins; so should you.
When God says “nothing is too hard,” He means “nothing”
There cannot be an answer until there is a prayer.
The Word of God is the breath of God.
Truth can’t be judged on the basis of popularity.
Don’t settle for fast food when you can feast at God’s banquet.
If we don’t live for what lasts, we’ll live for far less.
With the power of God within us, we need never fear the powers around us.


NOTE:
This is an adaptation from the Book “Giants of the Old Testament, Lessons On Living From “RUTH” Written and published by Dr. Woodrow Kroll, President Back to the Bible, Lincoln, Nebraska. US.
Dr. Kroll’s speaking, writing and radio ministries have clearly proclaimed the Gospel of Jesus Christ for over thirty years. He serves as President of Back to the Bible, an International ministry dedicated to leading people into a dynamic relationship with God. Dr. Kroll’s Bible teaching is heard daily on the nationally syndicated radio broadcast Back to the Bible and the Bible Minute. His numerous books include THE I AM GOD, When God Doesn’t Answer, Empowered to Pray and the Joy of Belonging.
This booklet is a daily reading devotion with a valuable quote like the above mentioned ones at the bottom of every day's devotion.
This booklet is available for a donation of Rs. 30.00 including postage
Contact: @ Back to the Bible’s India Office at Secunderabad.

Source & Picture Credit: http://backtothebible.org


http://knol.google.com/k/p-v-ariel/dr-woodrow-kroll-s-quotes-from-giants/12c8mwhnhltu7/149

രജനിയുടെ മറവില്‍

ചെറുകഥ

1981 ല്‍ മുംബയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സര്‍വ്വ് ദേശി മാസികയില്‍ പ്രസിദ്ധീകരിച്ച കഥ.


ചിത്ര ലേഖനം തയാറാക്കി അയച്ചു കൊടുക്കന്മെന്നാവശ്യപ്പെട്ടുള്ള പത്രാധിപരുടെ കത്തു കിട്ടിയിട്ട് ആഴ്ചകള്‍ പലതു കടന്നുപോയി. ഓഫീസിലെ തിരക്കേറിയ കൃത്യനിര്‍വഹനതിനിടയില്‍ പത്രധിപരല്ല കുലപത്നിയുടെ ആവലാതികല്‍ക്കുപോലും ചെവികൊടുക്കാതെ കുത്തിക്കുറിപ്പുമായി യന്ത്രം കണക്കെ മുന്നോട്ടു പോകുന്ന തിരക്കുപിടിച്ച ഒരു ജീവിതം.

പത്രാധിപര്‍ക്കെഴുതി

സ്മയധാരിദ്രിയം അല്‍പ്പം ഉണ്ടെങ്കിലും ആവശ്യപ്പെട്ട സചിത്ര ലേഖനം താമസിയാതെ തന്നെ അയച്ചു തരാം. അല്‍പ്പം ഷ്കെമിക്കുക

അങ്ങനെ പത്രാധിപരുടെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ചിത്രങ്ങള്‍ എടുക്കുന്നതിനായി

സഹപ്രവര്‍ത്തകനും ഫോടോഗ്രാഫരുമായ തോമസ് ഇടുക്കുളയുടെ സഹായം ആവശ്യപ്പെട്ടു.

പ്രവര്തനമേഖലയിലെ സഹപ്രവര്‍ത്തകരില്‍ തനേറ്റം സ്നേഹിക്കുന്ന സൌമ്യനും, സുശീലനുമായ
സമര്‍ഥനായ ഒരു ഫോടോഗ്രഫരാന്നു മിസ്റ്റര്‍ തോമസ്.

സഹപ്രവര്‍ത്തകനും സുഹൃത്തും എന്നതിലുപരി ഞാന്‍ അയാള്‍ക്കൊരു സഹോദരനെപ്പോലെയാണ്
സഹോദരാ എന്നുള്ള സംബോധനക്കു മുന്നില്‍ ഞാന്‍ പലപ്പോഴും അലിഞ്ഞുപോകാരുണ്ട്

പത്രാധിപരുടെ കത്തിനെപ്പറ്റി പറഞ്ഞു സഹായം ആവശ്യപ്പെട്ടപ്പോള്‍ അടുത്ത പബ്ലിക് ഹോളിടയിക്ക് പോകാം
എന്നു പറഞ്ഞു പരിപാടി ഫിക്സ് ചെയ്ത കാര്യാം, അയാള്‍ ഗയിട്ടു കടന്നു വരുന്നതു കണ്ടപ്പോഴാണ് ഓര്‍മയില്‍ വന്നത്
വേഗത്തില്‍ തയാറായി പടം പിടിക്കാന്‍ ത്രിവേണി സംഗമത്തിലേക്കു പോകുവാന്‍ പടികളിങ്ങുംപോഴാണ് കാക്കിയുടെ നിഴല്‍ ഗയിട്ടില്‍ പതിഞ്ഞത്
കാക്കി നല്‍കിയ'കമ്പി' കീറി നോക്കി
കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞില്ല. സന്തോഷം കൊണ്ട് അറിയാതെ തുള്ളിപ്പോയി. എന്‍റെ ആനന്ദതുള്ളല്‍ കണ്ട് പരിഭ്രാന്തരായ സുഹൃത്തും കാക്കിയും പരസ്പ്പരം നോക്കി.
'എടോ സഹോദര' ഇതാ നോക്കു എന്‍റെ രജനിയുടെ മറവില്‍ എന്ന നോവല്‍ ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് അടിച്ചെടുത്തു. ടൌണ്‍ ഹാളില്‍ വച്ച് നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കാനുള്ള സ്ക്ഷനക്കുരിപ്പ് ആണീ ക്കുറിപ്പ്‌.

തന്നെക്കലാധികം സന്തോഷത്താല്‍ തുള്ളിയ സുഹൃത്ത് സന്തോഷവാര്‍തയുംകൊന്ടെതിയ കാക്കിക്ക് ഒരു കൈമടക്കു കൊടുത്തുവിട്ടു. അഭിനന്നങ്ങേലാല്‍ എന്നെ വീര്‍പ്പുമുട്ടിച്ചു

ഏതായാലും ഇറങ്ങിയതല്ലേ കുറെ പടമെടുത്തിട്ട് മടങ്ങിവരാം എന്നു കരുതി സുഹൃത്തിന്‍റെ മോട്ടോര്ബൈക്കില്‍ ത്രിവേണിയിലേക്ക് തിരിച്ചു.

യാത്രാമധ്യേ പെട്ടെന്നായിരുന്നു സുഹൃത്തിന്‍റെ ചോദ്യം
എടോ സഹോദരാ, തന്‍റെ നോവലിന്‍റെ ഉള്ളടക്കം എന്താണ്? ആരുടെ കഥയാണത്? അതെഴുതനുണ്ടായ സാഹചര്യം എന്താണ്?

തോമഷിന്റെ ചോദ്യസര്ങ്ങള്‍, വിസ്ത്രുതമെങ്കിലും കെട്ടുപിണഞ്ഞു കിടന്നിരുന്ന എന്റെ ഭുതാകാലജീവിതത്തിലെക്കെന്നെ
വലിച്ചിഴച്ചു.

'ഒരു വിധത്തില്‍ പറഞ്ഞാല്‍ അതെന്റെതന്നെ കുടുംബത്തിന്‍റെ കഥയത്രേ!' ഞാന്‍ പറഞ്ഞു.

വിവാഹത്തിനുസേഴമുള്ള എന്‍റെ വിചിത്ര ജീവിതം കടലാസുകളില്‍ എഴുതിപ്പിടിപ്പിച്ചായിരുന്നു അസ്വസ്തമാനസ്സിനോരസ്വാസം
കണ്ടെത്തിയിരുന്നത്.

ലോകപ്രസസ്ഥനായ 'സോക്രടീസിന്‍റെ' വഴക്കാളി ഭാര്യയായിരുന്ന സാന്‍ തെഷിയെ വെല്ലുന്ന തരം സ്വഭാവവിസേഷതയുള്ള
ഒരു സ്ത്രിരത്നത്തെപ്പറ്റി ചിന്തിക്കുകകൂടി പ്രയാസം തോന്നുമായിരിക്കാം അല്ലെ? വേണ്ട അത്തരത്തിലുള്ള ഒരുവളാണ് എന്‍റെ ഭാര്യ.
'പാവം സോക്രടീസ്'.

സകലതും ക്ഷമയോടെ സഹിച്ചു. അദ്ദേഹത്തിന്‍റെ ക്ഷമയുടെ ഫലം എത്രയോ എടുത്തു പറയാത്തക്കതായിരുന്നു.

ഇരുപതു വര്‍ഷക്കലതിനിടക്ക് ഞാനും പലപ്പോഴും മഹാനായ അദ്ദേഹത്തിന്‍റെ ക്ഷമയെക്കുരിച്ച്ചോര്‍ത്തു ശാന്തനാകുകയും അദ്ദേഹത്തെ അനുകരിക്കുകയും ചെയ്തിട്ടുണ്ട്.

ആ നോവലിലെ മാത്യൂസ്‌ എന്ന കഥാപാത്രം ഞാനും രമണി എന്ന കഥാപാത്രം എന്‍റെ പത്നി രജനിയും ആണ്.
അതായതു ഇരുപതു വര്‍ഷത്തിനിടയിലുണ്ടായ സംഭവബഹുലമായ കൊളിലക്കങ്ങുളുടെയും ഇടിമുഴക്കത്തിന്റെയും
തോരാമാരിയുടെയും മദ്ധ്യേ ശാന്തത കൈവരിച്ചുകൊണ്ടുള്ള
ഒരു ജീവിത കഥ. അതാണ് 'രജനിയുടെ മറവില്‍'. അതില്‍ നിങ്ങളെയും ഒരു കഥാപാത്രമായി ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്

മോട്ടോര്‍ ബൈക്കിനെ ലക്ഷ്യത്തിലേക്ക് സുഹൃത്ത്‌ നയിച്ചുകൊന്ടെയിരുന്നു. ചിന്തകള്‍ കാടുകയരുവാന്‍ തുടങ്ങി

ഒരു വിധത്തില്‍ തനിക്കു ഇത്തരത്തില്‍ ഒരു ഭാര്യ ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതുപോലൊരു പുസ്തകം എഴുതുവാനും അവാര്ടിനര്‍ഹാനകുവാനും കഴിയില്ലായിരുന്നു.

അതോര്‍ത്തപ്പോള്‍ മനസിന്റെയുള്ളില്‍ സന്തോഷം പതഞ്ഞു പൊങ്ങി.

ഓടിചെന്നവളെ കെട്ടിപ്പിടിക്കുവാനും ഒരായിരം ചുംബനങ്ങള്‍ ആ കവിളുകളില്‍ അര്‍പ്പിക്കുവാനുമുള്ള ആവേശം ഇരച്ചുയര്‍ന്നെങ്കിലും പരിസരം ഓര്‍ത്തു സ്വയം ഒതുക്കി.

വീട്ടിലെത്തി വേണ്ടതുപോലെ പ്രവര്‍ത്തിക്കാമെന്ന് കരുതി ഇരച്ചു പൊങ്ങിയ ആവെസത്തിനു ശാന്തത കൈവരുത്തി

മോട്ടോര്‍ ബൈക്ക് ഗ്രാമപ്രതെസങ്ങളെ താണ്ടി ത്രിവേണിയെ ലക്ഷ്യമാക്കി മുന്നോട്ടു പാഞ്ഞുകൊന്ടെയിരുന്നു.
എന്‍റെ മനസ്സ് അതിലും വേഗത്തില്‍ വീട്ടിലേക്കും.

ശുഭം
കടപ്പാട്:
സര്‍വ്വ് ദേശി മാസിക. മുംബൈ.

http://bit.ly/8Ba9rj

പട്ടുക്കോ പട്ടുക്കോ ദോങദ ദോങദ: Pattukko Pattukko Donga Donga

പട്ടുക്കോ പട്ടുക്കോ ദോങദ ദോങദ
Pattukko Pattukko Donga ടോങ്ങ (Catch him Catch him, Thief Thief)
A Real Incident witnessed in my life published in the Vanitha Women's Magazine, Malayalamanorama Kottayam.
Contents

(Catch,Catch.Thief Thief)

അക്ഷരങ്ങളുമായി മല്ലടിച് ഒരു പകല്ക്കാലം കൂടി മരിച്ചുവീണു.
മാസികയുടെ ഫൈനല്‍ ടച്ചഅപ് നടത്തി ടെഡ് ലൈനിനു മുന്നേ പ്രസ്സിലേക്ക് അയക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെ വീട്ടിലേക്കു പോകാന്‍, ബസ് കാത്തു നില്‍ക്കുന്നവരുടെ ഖുഇവില്‍ ഞാനും ചേര്‍ന്നു
പെട്ടെന്ന് പുറകില്‍ നിന്നൊരു ബഹളം
പട്ടുക്കോ പട്ടുക്കോ ടോങ്ങ ടോങ്ങ (പിടിക്കൂ പിടിക്കൂ കള്ളെന്‍ കള്ളെന്‍)
തെലുന്ഗില്‍ ആരോ അലറിവിളിച്ചു
ബഹളം കേട്ടിടത്തേക്ക്‌ ഞാന്‍ തിരിഞ്ഞു നോക്കി
ഒരു യുവാവ് പാഞ്ഞു വന്ന ബ്യ്ക്കില്‍ ചാടിക്കയറി ഓടിമറഞ്ഞു
പാവം കുട്ടി! മാലയും കൊണ്ടവര്‍ കടന്നുകളഞ്ഞല്ലോ
കണ്ടു നിന്നവര്‍ സഹതപിച്ചു
പെണ്‍കുട്ടി കഴുത്തിലെ പോരലില്‍ നിന്നൊഴുകി വന്ന ചോര തുടച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു
സാരമില്ലന്നേ!!
പത്തുമുപ്പതു രൂപ മാത്രം വിലയുള്ള വെറും റോള്‍ഡ് ഗോള്‍ഡ്‌ ചെയ്നായിരുന്നു അത്.
അതു പറയുമ്പോള്‍ കള്ളനെ പറ്റിച്ചതിലുള്ള പരിഹാസം അവളുടെ മുഖത്ത് തെളിഞ്ഞു നിന്നു

- ഏരിയല്‍ ഫിലിപ്, സെക്കന്ദ്രാബാദ്
വനിതയില്‍ പ്രസിദ്ധീകരിച്ചത്

Source: Vanitha, c/o. Malayalamanorama, Kottayam
knol.google.com

മൂന്നു കവിതകള്‍

ദുര്ഖേടം

മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിചിരുന്നോരെന്‍ നാടിനെ
വൈദുതി, സമൃദ്ധി, പുരോഗമനം എന്നീപ്പേരിനാല്‍
പുഴകള്‍ വറ്റിച്ച്ഉം, മലകള്‍ തകര്‍ത്തും, മരം വെട്ടിയും
മരുഭൂമി സമമാക്കി മാട്ടുന്നതെത്ര ദുര്ഖേടം

സാന്ദ്വനേം

ഈ പൊടിമ്നലാരന്നയത്തില്‍ ഞാന്‍
ചോരനീരാക്കി മാറ്റുന്നു, നിനക്കായും നിന്‍റെ സംത്രുപ്തിക്കുമായ്
ശീതള മുറികളില്‍നീ വസിക്കൂ
ചുട്ടുപൊള്ളും മനല്ക്കാടിലീവിടെ ഞാന്‍
ഒട്ടുകഷ്ടം സഹിച്ചാലും
ഞാനും നീയും സമം സന്തുഷ്ടരാന്നെന്ന സത്യം
എനിക്കേകിടുന്നു കരുത്തും ഒപ്പം സാന്ദ്വനവും

പുഞ്ചിരി

നഷ്ടമാനെങ്കില്‍ വേണ്ട കൊടുക്കെണ്ടാതില്ലോട്ടുമേ
നഷ്ടമാംകുമോ ഒരു പുഞ്ചിരിയെകിടില്‍

Global Warming’ A Feedback to a Cover Feature and an Editorial


        
    The Cover Page Of the Magazine

Global Warming’ A Feedback to a Cover Feature and an Editorial
A Prize Winning Letter*
A Feedback on the cover story and an editorial
Contents

    * For a changed climate

The cover story “Global warming... fire?"** and the edit “The UN Copenhagen…”*** (TSI, Dec 14-20) made a serious read. At present, developed countries like US and others are on the top list in gas emissions but their percentage in cutting down the emissions is very low as compared to India and China. We need to think seriously to save our coming generations. We need to take an initiative to control this global phenomenon. If we continued our present life style then we all will get caught in this peril. Global warming is a serious threat to all species on this earth. The scientists have already warned that the world has just 10 years to reverse the surging greenhouse gas emissions otherwise climate change would make this planet uninhabitable. They conclude that unless mankind stabilizes greenhouse gas emissions and start reducing them, it will have little chance of keeping global warming within manageable limits. We seriously need to think and act accordingly to reduce the emissions. We must stop cutting down the trees otherwise they will damage the already perishing flora and fauna of our country. As for creating awareness, schools and colleges can play an important role. Let's pledge to plant more saplings in our surroundings and other places available.

*Prize Winning Letter read online @  http://www.thesundayindian.com/10012010/storyd.asp?sid=8289&pageno=1

**Cover feature:” Global Warming Smoke without Fire Read more@ http://www.thesundayindian.com/20122009/section.asp?sname=%27Cover%20Feature%27&idate=20/12/2009



***Arindam Chaudhuri’s Editorial  "The UN Copenhagen conference is an opportunity for developing countries like India and China to set their own standards and work towards the creation of a better and cleaner world!” Read @http://www.thesundayindian.com/20122009/storyd.asp?sid=8219&pageno=1


Source:  http://thesundayindian.com



Picture credit. http://thesundayindian.com




ആത്മാക്കള്‍ക്കായുള്ള ദാഹം (സൃഷ്ടാവ് )


 

മലരണിക്കാടുകള്‍...എന്ന രീതി

(എന്‍റെ ആദ്യ മലയാള കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )
(My First Malayalam Poem Published in the year 1977)


സുന്ദരമാകുമി പ്രകൃതി തന്‍റെ
സൃഷ്ടിതവാരെന്നുരക്കുക നീ
മുകളിലാകാശത്തില്‍ സൂര്യനും ചന്ദ്രനും
നക്ഷത്രക്കൂട്ടവും  കാണുന്നില്ലേ
ഇവയുടെയോക്കെയും  പിന്നില്‍
പ്രവര്‍ത്തിച്ചോരത്ഭുതകരമേതു ചൊല്ലുക നീ
സകലതും മനുഷര്‍ക്കായ്‌ യേകിയിട്ടും  മര്‍ത്യര്‍
നാസ്തികരായ്‌ കഷ്ടം നീങ്ങിടുന്നു
മുകളിലാകാശത്തില്‍  പാര്‍പ്പിടം നിര്‍മിക്കാന്‍
കഴുകന്‍മാരെപ്പോല്‍ പറന്നിടുന്നു
വാനരര്‍ തന്‍ വര്‍ഗ്ഗമാന്നെന്നു   സ്വയമോതി
തന്നെയപമാനിക്കുന്നു ചിലര്‍
മനുഷര്‍ക്കയത്രേ  കാല്‍വരിയില്‍
തന്ജീവനര്‍പ്പിച്ചതെന്നോര്‍ക്കുക
തന്നുടെ രക്തം തന്‍ കാല്‍വരിയില്‍
ഊറ്റിമര്‍ത്യര്‍ക്കായ്‌ പാപികള്‍ക്കായ്
ദാഹമോന്നെ തനിക്കിന്നു ല്ലടെന്‍ന്നാല്‍
ദാഹിക്കുന്നിന്നു താനാല്മാക്കള്‍ക്കായ


 (എന്‍റെ ആദ്യ കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )
ബ്രതെരെന്‍ വോയിസ് കോട്ടയം, സമരശബദം  കൊച്ചി & മരുപ്പച്ച
.

Source:
Brethren Voice, Kottayam, Kerala
Samarasabdam,Kochi, Kerala
Maruppacha, Tiruvalla
Suviseshadhwani, Kochi, Kerala

http://knol.google.com/k/p-v-ariel/philip-verghese-ariel-p-v-ariel-the/12c8mwhnhltu7/158
Picture Credit: http://thesundayindian.com

A Response on Outlook News Weekly's January 2010 Special Issue.


                                               Cover Page

The Chief Editor
Outlook Weekly
New Delhi

Dear,
Mr. Mehta, this issue the double issue is no doubt a Special New Year gift to your readers. Your selection this year for the feast is really praiseworthy. Though as you said nothing much has happened as bad mews as expected. It is good you brought a sumptuous feast to your readers in this form interestingly avoiding the chicken tikka, chilli etc stuff, but had given importance to the Nadan (local) Dosa like south Indian stuffs. I am happy to make a note of Paul Zachariaariah’s ‘Once Upon An Erissery’ the Kerala's own sadya and appam (coconut milk special) and other food items, yes, gone are the days, now everything available in a ready made mix in packets is the sorry state of the high-tech India. Yes, the traditional taste is gone forever; altogether this double issue no doubts a double feast on the eve of New Year 2010.

But very unfortunate to note that this time you very ceremoniously pushed out your readers from the pages for airing their views through letters. This is really surprising that only one weekly do this type of editing in the news weekly category I don’t know why you followed their step. Very unfortunate indeed.

Anyways, Thanks Mehta and others for this sumptuous feast you provided this year. Keep it up Mr. Mehta the dog editor. LOL
philip verghese ariel
Secunderabad, India








Mr. Mehta


No Butter Chicken
For the absence of really bad news, one must sincerely thank 2009.
Vinod Mehta


No Butter Chicken (The Editorial)

For the absence of really bad news, one must sincerely thank 2009.


Special Issue: 2009 The Year That Was 2009 The Year That Was
I’ve been performing the year-end review ritual for more years than I care to remember. Not only am I fatigued, the ritual too is fatigued. The fixed format consists of compiling a laundry list of the good, the bad and the ugly. Add to this combustible cocktail the defining event/s of the preceding year, and you have the requisite 900 words. There is a catch, though. Supposing the defining events of the aforementioned 12 months turn out to be duds, false alarms?

Take 2009. We thought that the Satyam scandal would seriously shake international confidence in our prestigious and profitable software industry. (Our software industry continues to be a cash cow and is still universally admired.) We thought Varun Gandhi’s hate speeches would communalise the general election. (Nothing of that sort happened, no communal incidents took place.) We thought the stockmarket, having crashed, would never recover, leading scores of investors to suicide and the country to financial ruin. (The Sensex is currently buoyant and might soon hit 20000). We thought that the world’s first pandemic this century, swine flu, would result in mass fatalities. (The pandemic has blown away, less than 200 people in India died.) We thought the expulsion of Jaswant Singh for writing a provocative but boring book would mean disaster for the bjp and its extinction as a serious political formation. (After some hiccups, a fresh, young, eager team is in place; Mr Advani is very much around, and wonder of wonders, there is talk of Mr Jaswant Singh going “home”). We thought the entry of Barack Obama into the White House would usher in a brave, new world with the United States mending its ways. (President Obama is doing terribly and Uncle Sam, as visible in Copenhagen, has not changed his stripes.)…. Read more @ http://outlookindia.com/article.aspx?263512">@ http://outlookindia.com/article.aspx?263512 ">http://outlookindia.com/article.aspx?263512

PS: Part of this letter you can read it at these links:

Source: http://www.outlookindia.com/content.aspx